കാലിഫോര്‍ണിയയില്‍ വെടിവെപ്പ് നടത്തിയ ദമ്പതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സൂചന
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെടിവെപ്പ് നടത്തിയ ദമ്പതികള്‍ക്ക് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായി എഫ്.ബി.ഐ ഡയറക്ടര്‍ പറഞ്ഞു.
14 പേര് കൊല്ലപ്പെട്ട ആക്രമണത്തിനു പുറകില്‍ സയിദ് റിസ്വാന് ഫാറൂഖ്(28) ഭാര്യ തഷ്വീന്‍ മാലിക്(27) എന്നിവരാണെന്ന് തെളിഞ്ഞിരുന്നു. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടു. സാര്‍ ബെര്‍നാര്‍ ഡിനോയിലെ ഇന്‍ലാന്‍ഡ് റീജിണല്‍ സെന്ററിലായിരുന്നു ആക്രമണം നടന്നത്.

പാക്കിസ്ഥാന് യുവതിയായ തഷ്വീന്‍ മാലികിനും സയിദിനും ഐസിസ് നേതാവ് അബു അല്‍ ബകര്‍ അല്‍ ബാഗ്ദാദിയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി. എന്നാല്‍ ഇതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.
റെഡ്ലാന്‍ഡ്സിലെ ഇവരുടെ താമസസ്ഥലത്തു നിന്ന് 12 ബോംബുകളും തിരകളും പോലീസ് കണ്ടെടുത്തു. വീട്ടില്‍ നിന്നും കണ്ടെടുത്ത തോക്കുകള്‍ നിയമപ്രകാരം വാങ്ങിയതാണ്. ഇവരുടെ ആയുധ ശേഖരമാണ് തീവ്രവാദ ബന്ധത്തെ ബലപ്പെടുത്തുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications