പണം ആവശ്യപ്പെട്ട സംഭവം: ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാം, എം കെ രാഘവൻ
കോഴിക്കോട്: വ്യാജവാര്‍ത്തയെയും വ്യക്തിഹത്യാ ശ്രമങ്ങളെയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍. ഹോട്ടലിനു സ്ഥലം വാങ്ങി നല്‍കാന്‍ താന്‍ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടതായി തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു പൊതുജീവിതം അവസാനിപ്പിക്കാമെന്നും മറിച്ചാണെങ്കില്‍ ഈ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമകള്‍ ഉള്‍പ്പെടെ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണി: പോക്‌സോ കേസില്‍
എന്റെ
ഓഫിസ്
നാട്ടുകാര്‍ക്കു
വേണ്ടി
തുറന്നിട്ടിരിക്കുയാണ്.
ആര്‍ക്കും
എപ്പോള്‍
വേണമെങ്കിലും
കേയറി
വരാം.
ഇതു
കാലങ്ങളായി
കോഴിക്കോട്ടുകാര്‍ക്ക്
അറിയാം.
ഏതാനും
ദിവസം
മുന്‍പ്
ഡല്‍ഹിയില്‍നിന്ന്
രണ്ടു
പേര്‍
കേരളത്തിലെ
രാഷ്ട്രീയ
സ്ഥിതിഗതികള്‍
മനസിലാക്കാന്‍
എന്നു
പറഞ്ഞ്
എന്നെ
വന്നുകണ്ടിരുന്നു.
അവര്‍
രാഷ്ട്രീയത്തെക്കുറിച്ചൊക്കെ
സംസാരിച്ചു.
ആ
സംസാരത്തില്‍
എന്റേതല്ലാത്ത
ശബ്ദം
എഡിറ്റ്
ചെയ്ത്
ചേര്‍ത്താണ്
ഇപ്പോള്‍
പ്രചരിപ്പിക്കുന്നത്.
കോഴിക്കോട്ടെ
ചില
സോഷ്യല്‍
മീഡിയ
അക്കൗണ്ടുകളും
ഇതു
വ്യാപകമായി
പ്രചരിപ്പിക്കുന്നുണ്ട്.
2009ലും
2014ലും
ഇത്തരം
ശ്രമങ്ങള്‍
ഉണ്ടായിട്ടുണ്ട്.
ഇതിനെതിരെ
തെരഞ്ഞെടുപ്പു
കമ്മിഷനും
പൊലീസ്
കമ്മിഷണര്‍ക്കും
പരാതി
നല്‍കിയിട്ടുണ്ട്.
വ്യാജവാര്‍ത്തകളുടെ
പ്രചാരണത്തിനു
പിന്നില്‍
ആരായും
നിയമത്തിനു
മുന്നില്‍
കൊണ്ടുവരും.
എന്റെ ജീവിതം തുറന്ന പുസ്തകമാണ്. നാട്ടുകാര്‍ക്ക് ദീര്‍ഘകാലമായി എന്നെ അറിയാം. എന്റെ രണ്ടു കൈകളും പരിശുദ്ധമാണ്. അതുകൊണ്ട് ഇതൊന്നും ഇവിടംവെച്ച് അവസാനിക്കില്ല. സഹായം ചോദിക്കുന്നവരോട് ഒരു എംപി എന്ന നിലയില്‍ എന്തു സഹായവും ചെയ്യാമെന്നേ ഇക്കാലം വരെ പറഞ്ഞിട്ടുള്ളൂ. നാട്ടുകാരെ സഹായിക്കുന്നതിനായി എന്റെ ഓഫിസ് സദാ ജാഗരൂകമാണ്. അതുകൊണ്ട് ആരു സഹായം ചോദിച്ചാലും ഓഫിസ് സ്റ്റാഫിനെ സമീപിക്കാനാണ് പറയാറുള്ളത്. എനിക്ക് സ്ഥലക്കച്ചവടം ഇല്ല, ബിസിനസ് അറിയില്ല. ഇതിനു പിന്നില്‍ വേറെ ആളുകളുണ്ട്. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും എം.കെ രാഘവന്‍ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ