കുണ്ടമൺകടവിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
മലയിൻകീഴ്: കുണ്ടമൺകടവ് ആറ്റിലെ മൂലത്തോപ്പ് പനച്ചമൂട് കടവിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ ഉൾപ്പെട്ട അഞ്ച് അംഗ സംഘത്തിലെ കാണാതായ വിദ്യാർത്ഥി ശരത്ചന്ദ്രന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം 6 മണിയോടെ കണ്ടെത്തി. കുരിശുമുട്ടം താഴച്ചിറക്കോണം ക്ഷേത്രത്തിന് സമീപം സായ് ഹൗസിൽ അനിൽകുമാറിന്റെ മകൻ ശരത്ചന്ദ്രന്റെ(13)മൃതദേഹമാണ് കണ്ടെത്തിയത്. ശരത്തിന്റെ ജ്യേഷ്ഠൻ രാഹുൽ ചന്ദ്ര ( 17 ) ന്റെ മൃതദേഹം അപകടം നടന്ന ചൊവ്വാഴ്ചതന്നെ കിട്ടിയിരുന്നു.
പൊരിഞ്ഞ
'ഫേസ്ബുക്ക്
യുദ്ധവുമായി
തോമസ്
ഐസകും
രമേശ്
ചെന്നിത്തലയും!
ഉരുളയ്ക്ക്
ഉപ്പേരി
പോലെ
മറുപടി
ചൊവ്വാഴ്ച
വൈകുന്നേരം
മുതൽ
ഇന്നലെ
വൈകുന്നേരം
5
വരെ
ഫയർഫോഴ്സും
നാട്ടുകാരും
തെരച്ചിൽ
നടത്തിയിരുന്നെങ്കിലും
ശരത്
ചന്ദ്രന്റെ
മൃതദേഹം
കണ്ടെത്തിയിരുന്നില്ല.തെരച്ചിൽ
അവസാനിപ്പിച്ച്
വൈകുന്നേരം
5
മണിയോടെ
ഫയർഫോഴ്സ്
സംഘം
മടങ്ങിയിരുന്നു.ഇന്ന്
രാവിലെ
തെരച്ചിൽ
പുനരാരംഭിക്കാനിരിക്കെയാണ്
ശരത്ചന്ദ്രന്റെ
മൃതദേഹം
കടവിൽ
പൊങ്ങിയത്.
മണലൂറ്റുമൂലമുണ്ടായ
കുഴിയിൽ
ആണ്ടുപോയിരുന്നു
മൃതദേഹം
.
ജ്യേഷ്ഠന്റെയും
അനുജന്റെയും
സംസ്കാരം
ഇന്ന്
നടക്കും.
ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് ഇവർ കടവിലെത്തിയത്. രാഹുൽചന്ദ്രനും ശരത്ചന്ദ്രനും തൈക്കാട് സ്വദേശി ഇന്ദ്രജിത്തും കുളിക്കനിറങ്ങി. മൂവരും ഒഴുക്കിൽപ്പെട്ടു.കുളിക്കാനിറങ്ങാതെ കരയിലിരുന്നവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി ഇന്ദ്രജിത്തിനെ രക്ഷപ്പെടുത്തി .