യുവതിയെ അച്ഛന്റെ കൂട്ടുകാരന് പീഡിപ്പിച്ചു

യുവതിയുടെ അച്ചന്റെ കൂട്ടുകാരനായ 40 കാരന് ഉത്തം സിംഗാണ് പീഡിപ്പിച്ചത്. യുവതി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും അപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഭാര്യയും രണ്ട് മക്കളുമുണ്ട് ഇയാള്‍ക്ക്.
യുവതിയുടെ പിതാവ് കടയില്‍പോയ സമയത്തായിരുന്നു ഉത്തം സിംഗിന്റെ വരവ്. അച്ഛന്റെ കൂട്ടുകാരനായ ഇയാള്‍ ഇടക്കിടെ വീട്ടില്‍ വരാറുള്ളതുകൊണ്ട് യുവതിക്ക് സംശയമൊന്നും തോന്നിയതുമില്ല. കൂട്ടുകാരന് സ്വന്തം മകളെപ്പോലെയാണ് തന്റെ മകളെയും കരുതിയിരുന്നത് എന്നായിരുന്നു തന്റെ വിശ്വാസമെന്ന് പരാതി നല്‍കാനായി പോലീസ് സ്റ്റേഷനിലെത്തിയ പിതാവ് പറഞ്ഞു.
ഏതാനും ദിവസങ്ങളായി കൊല്‍ക്കത്തയിലും പരിസരങ്ങളിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് വനിതാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.
മമതാ ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭകര്‍ പ്രകടനം നടത്തുന്നത്. ബര്‍സാത്ത്, നാദിയ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞയാഴ്ച കോളേജ് വിദ്യാര്‍ത്ഥിനിയെയും സ്കൂള്‍ കുട്ടിയെയും കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications