അച്ചടക്ക നടപടി മാധ്യമസൃഷ്ടി: മന്ത്രി
കോഴിക്കോട്: കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളുടെ ഊഹോപോഹം മാത്രമാണെന്ന് മന്ത്രി ജി. കാര്ത്തികേയന് പറഞ്ഞു.
പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു മാറ്റവും വരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സപ്തംബര്‍ 26 വെള്ളിയാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കാര്ത്തികേയന്.
സി പി എം സ്വപ്നം കാണുന്നതു പോലുള്ള പിളര്‍പ്പ് ഒരിക്കലും കോണ്‍ഗ്രസില്‍ സംഭവിക്കില്ല. എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാവുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും സ്വപ്നം കാണുകയാണ്. എന്നാല്‍ ആ സ്വപ്നങ്ങള്‍ ഒരിക്കലും യാഥാര്‍ഥ്യമാവില്ല.
കോണ്‍ഗ്രസില്‍ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നത് ശരിതന്നെ. എന്നാല്‍ അതൊരിക്കലും സി പി എം പ്രതീക്ഷിക്കുന്നതു പോലെ പാര്‍ട്ടിയെ ഒരു പിളര്‍പ്പിലേക്ക് നയിക്കില്ല. അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കലിലും രാജിയിലും കലാശിക്കുന്നത് സി പി എമ്മിലാണെന്നും കാര്ത്തികേയന് ചൂണ്ടിക്കാട്ടി.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications