കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
റയില്‍വേ ബജറ്റ് 2005 - 2006 തത്സമയം
-
ബജറ്റ്
അവതരണം
സമാപിച്ചു
-
റെയില്‍വെയുടെ
സേവനം
മെച്ചപ്പെടുത്താനാവശ്യമായ
നടപടികള്‍
കൈക്കൊള്ളുമെന്നും
ഗ്രമീണവിഭാഗത്തില്‍
പെട്ട
ജനങ്ങള്‍ക്ക്
എല്ലാ
സേവനങ്ങളും
ലഭ്യമാക്കാന്‍
ശ്രമിക്കുമെന്നും
പ്രഖ്യാപിച്ച്
ലാലു
പ്രസാദ്
യാദവ്
രണ്ടു
മണിക്കൂര്‍
നീണ്ട
ബജറ്റ്
അവതരണം
അവസാനിപ്പിച്ചു
1.00 എ.എം. -
കഞ്ചിക്കോട്-പാലക്കാട്
മേഖലയിലെ
മേല്‍പ്പാലങ്ങള്‍ക്ക്
50
ലക്ഷം
രൂപ
അനുവദിച്ചു.
-
റെയില്‍വെ
നവീകരണത്തിന്
അഞ്ചുവര്‍ഷത്തെ
പദ്ധതി
-
തീവണ്ടിയാത്രക്കാരുടെ
എണ്ണത്തില്‍
8.7
ശതമാനം
വര്‍ദ്ധനവ്
-
റെയില്‍വെ
വരുമാനത്തില്‍
8.3
ശതമാനം
വര്‍ദ്ധനവ്
12.55 എ.എം. -
935
കിലോമീറ്റര്‍
ദൂരം
ഇരട്ട
പാതയാക്കി
മാറ്റും.
-
തമിഴ്
നാടിന്
ആറ്
പുതിയ
തീവണ്ടി,
രാജസ്ഥാന്
അഞ്ച്
പുതിയ
തീവണ്ടി.
കേരളത്തിന്
പുതിയ
തീവണ്ടികളില്ല.
-
ചെന്നൈ
-
തിരുവനന്തപുരം
അനന്തപുരി
എക്സ്പ്രസ്
എല്ലാ
ദിവസവും
ഓടും.
-
എറണാകുളം
-
തിരുവനന്തപുരം
പാത
വൈദ്യുതീകരിയ്ക്കാന്‍
10.92
കോടി
രൂപ
വകയിരുത്തി.
1.00 എ.എം. -
കൊല്‍ക്കത്ത
മെട്രോറെയില്‍പാത
വികസനം
2007ല്‍
പൂര്‍ത്തിയാക്കും
12.49 എ.എം. -
538
കി.മീ
റെയില്‍പ്പാത
ഇരട്ടിപ്പിക്കും
-
350
കി.മീ
പാത
വൈദ്യുതീകരിക്കും
12.48 എ.എം.കേരളത്തിലെ പാതകള്‍ വിസിപ്പിയ്ക്കാന്‍ തുക
-
തിരുവനന്തപുരം
കൊല്ലം
പാത
ഇരട്ടിപ്പിയ്ക്കാന്‍
20
കോടി
രൂപ.
-
ഷൊര്‍ണൂര്‍
കുറ്റിപ്പുറം
പാത
ഇരട്ടിപ്പിയ്ക്കാന്‍
15
കോടി
രൂപ
വകയിരുത്തി.
-
കോട്ടയം
ചിങ്ങവനം
പാലതയിലെ
മേല്‍പാലത്തിന്
ഒരുകോടി
രൂപ
വകയിരുത്തി.
-
കായംകുളം
മാവേലിക്കര
പാതയ്ക്ക്
അഞ്ച്
കോടിയാണ്
വകയിരുത്തിയത്.
കോഴിക്കോട്
മംഗലാപുരം
പാതയ്ക്ക്
പത്ത്
കോടിയും
കൊല്ലം
തിരുനെല്‍വേലി
പാതയ്ക്ക്
31
കോടി
രൂപയും
വകയിരുത്തിയിട്ടുണ്ട്.
എറണാകുളം
മുളന്തുരുത്തി
പാതയ്ക്ക്
12
കോടി
രൂപ
ബജറ്റില്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
12.45 എ.എം. -
ചില
പാതകളില്‍
150
കിലോമീറ്റര്‍
വേഗതയുള്ള
തീവണ്ടികള്‍.
ലോക
നിലവാരമുള്ള
തീവണ്ടികള്‍
ഓടിയ്ക്കുന്നതിന്റെ
ഭാഗമായാണിത്.
-
ഷൊര്‍ണൂര്‍-കുറ്റിപ്പുറം
റെയില്‍പാത
ഇരട്ടിപ്പിക്കുന്നതിന്
15
കോടി
അനുവദിച്ചു.
-
കായംകുളം-മാവേലിക്കര
പാതക്ക്
അഞ്ച്
കോടി
-
കോഴിക്കോട്-മംഗലാപുരം
പാത
ഇരട്ടിപ്പിക്കുന്നതിന്
10
കോടി
-
കൊല്ലം-തിരുനെല്‍വേലി
പാതക്ക്
31
കോടി
-
എറണാകുളം-മുളന്തുരുത്തി
പാതക്ക്
12
കോടി
12.40 എ.എം.അനുവദിച്ച പുതിയ തീവണ്ടികള്‍
-
ബാംഗ്ലൂരിനും
ചെന്നൈയ്ക്കുമിടയില്‍
പുതിയ
ശതാബ്ദി
എക്സ്പ്രസ്.
-
മംഗലാപുരത്തിനും
സെക്കന്ത്രാബാദിനുമിടയില്‍
പുതിയ
തീവണ്ടി
-
മഡഗാവ്-മംഗലാപുരം
തീവണ്ടിസര്‍വീസ്
-
ബിലാസ്പൂര്‍-തിരുപ്പതി
എക്സ്പ്രസ്
-
ചെന്നൈ-സെക്കന്ത്രാബാദ്
തീവണ്ടി
സര്‍വീസ്
12.14 എ.എം. -
റെയില്‍
ലാന്റ്
ഡെവലപ്മെന്റ്
അതോറിറ്റി
രൂപീകരിക്കും
12.09 എ.എം. -
ബീഹാറിലെ
ജനങ്ങള്‍ക്ക്
139
എന്ന
നമ്പറില്‍
വിളിച്ചാന്‍
തീവണ്ടി
സര്‍വീസുകളെ
പറ്റിയുള്ള
പൂര്‍ണവിവരം
ലഭ്യമാകും.
-
തീവണ്ടി
സമയം
ലഭ്യമാക്കാന്‍
കമ്പ്യൂട്ടര്‍
സംവിധാനം
പരിഗണനയില്‍
12.07 എ.എം. -
27
തീവണ്ടികളുടെ
സര്‍വീസ്
നീട്ടും
-
ടിക്കറ്റ്
ലഭിക്കാന്‍
ഇലക്ട്രോണിക്
സംവിധാനം
നടപ്പാക്കും
12.04 എ.എം. -
സര്‍ക്കാര്‍,
പിന്നോക്ക
പ്രദേശങ്ങളിലെ
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
രണ്ടാംക്ലാസ്
ടിക്കറ്റ്
നിരക്കില്‍
75ശതമാനം
ഇളവ്
കൃഷിക്കാര്‍ക്കും പാല്‍വ്യവസായികള്‍ക്കും രണ്ടാംക്ലാസ് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ്
12.00 എ.എം. -
152
സ്ഥലങ്ങളില്‍ക്കൂടി
റിസര്‍വേഷന്‍
സൗകര്യം
11.57 എ.എം. -
യാത്രാനിരക്കില്‍
മാറ്റമില്ല
-
കണ്ടെയ്നര്‍
ചാര്‍ജുകള്‍
15ശതമാനം
വര്‍ദ്ധിക്കും
11.56 എ.എം. -
ഇന്റര്‍നെറ്റിലൂടെ
ടിക്കറ്റ്
ബുക്കു
ചെയ്യാനുള്ള
സമയം
നീട്ടും
-
തത്സമയ
ബുക്കിങ്
സംവിധാനം
ഏര്‍പ്പെടുത്തും
11.51 എ.എം. -
യാത്രക്കാരുടെ
എണ്ണത്തില്‍
8.7
ശതമാനം
വര്‍ദ്ധന
-
റെയില്‍വെ
ചരക്കുനികുതികളില്‍
മാറ്റമില്ല
11.49 എ.എം. -
ദില്ലി
റെയില്‍വെ
സ്റേഷന്‍
ലോകോത്തര
നിലവാരത്തിലാക്കും
11 .45 എ.എം. -
43പുതിയ
ട്രെയിന്‍
സര്‍വീസുകള്‍
-
സൈനികര്‍ക്ക്
പ്രത്യേക
സൗജന്യങ്ങള്‍
11 .43 എ.എം. -
റെയില്‍വെ
മേഖലയില്‍
സ്വകാര്യപങ്കാളിത്തം
പ്രോത്സാഹിപ്പിക്കും.
-
സര്‍വീസുകള്‍
കൂടുതല്‍
വികസിപ്പിക്കും
11 .40 എ.എം.ചരക്കുനീക്കം വര്‍ദ്ധിച്ചു
11 .32 എ.എം. -
തീവണ്ടിയിലെ
ചരക്കുനീക്കം
31
ടണ്ണില്‍
നിന്ന്
430
ടണ്ണായി
വര്‍ദ്ധിച്ചു.
ചരക്കുനീക്കത്തിന്റെ
നല്ലൊരു
പങ്കും
റെയില്‍വെ
തിരിച്ചുപിടിച്ചുവെന്ന്
ബജറ്റ്
അവതരിപ്പിച്ചുകൊണ്ട്
റെയില്‍വെ
മന്ത്രി
ലാലു
പ്രസാദ്
യാദവ്
പറഞ്ഞു.
എന്‍ഡിഎ ഇറങ്ങിപ്പോയി
11.28 എ.എം -
റെയില്‍വെ
ബജറ്റ്
അവതരണത്തില്‍
നിന്നും
എന്‍ഡിഎ
ഇറങ്ങിപ്പോയി
കേന്ദ്ര റെയില്‍വേ ബജറ്റ് അല്പ സമയത്തിനുള്ളില്‍
സമയം 10 .45 എ.എം.ദില്ലി: അല്പ സമയത്തിനുള്ളില്‍ റെയില്‍വേ വകുപ്പ് മന്ത്രി ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ ബജറ്റ് ലോക്സഭയില്‍ അവതരിപ്പിയ്ക്കും.
Comments
Story first published: Saturday, February 26, 2005, 5:30 [IST]