പ്രഭാകരന് ജീവനോടെയുണ്ടെന്ന് പുലി വക്താവ്
കൊളംബോ: പുലിത്തലവന് വേലുപ്പിള്ള പ്രഭാകരന് കൊല്ലപ്പെട്ടിട്ടില്ലെന്ന് എല്‍ടിടിഇ അവകാശപ്പെട്ടു. എല്‍ടിടിഇ അനുകൂല വെബ്സൈറ്റായ തമിഴ്നെറ്റിലൂടെ സംഘടനയുടെ അന്താരാഷ്ട്ര കാര്യത്തലവന് എസ് പദ്മനാഥനാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചിരിയ്ക്കുന്നത്.
പ്രഭാകരന് സുരക്ഷിതനാണെന്ന് പ്രസ്താവനയില്‍ പറയുന്നു. തമിഴ് ജനതയുടെ അന്തസ്സും സ്വാതന്ത്രവും കാത്തുസൂക്ഷിയ്ക്കാന്‍ പ്രഭാകരന് തുടര്‍ന്നും പ്രവര്‍ത്തിയ്ക്കും. നിരായുധരായ പുലിനേതാക്കള്ക്കെതിരെ കൂട്ടക്കൊല നടത്തുകയായിരുന്നുവെന്നും പത്മനാഥന് കുറ്റപ്പെടുത്തി.
രാഷ്ട്രീയ വിഭാഗം നേതാവായ ബാലശിങ്കം നടേശന്, പുലിദേവന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി വെബ് സൈറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പ്രഭാകരന്റെ മകന് ചാള്‍സ് ആന്റണിയുടെ മരണം സംബന്ധിച്ച് യാതൊരു പരാമര്‍ശവും സൈറ്റിലില്ല. ചാള്‍സിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ ലങ്കന്‍ ടിവി ചാനലുകള്‍ പുറത്തുവിട്ടിരുന്നു.
പ്രഭാകരന് കൊല്ലപ്പെട്ടുവെന്ന രാജ്യാന്തര സമൂഹത്തിന്റെ ധാരണയ്ക്ക് തിരുത്താനാണ് എല്‍ടിടിഇയുടെ ഈ പ്രസ്താവനയെന്ന് സൂചനയുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications