റുക്സാന ജമ്മു കശ്മീര്‍ പൊലീസില്‍

റുക്സാന, സഹോദരന്, ഭീകരാക്രമണത്തില്‍ പരുക്കേറ്റ ഇവരുടെ ബന്ധു എന്നിവരെ ജമ്മ കശ്മീര്‍ പ്രത്യേക പൊലീസില്‍ പ്രത്യേക ഉദ്യോഗസ്ഥരായി നിയമിച്ചുവെന്ന് ഔദ്യോഗികമായ അറിയിപ്പ് പുറത്തുവന്നു.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലാണ് റുക്സാനയുടെ വീട്. കഴിഞ്ഞവെള്ളിയാഴ്ച റുക്സാനയുടെ വീടിന് നേര്‍ക്ക് വീണ്ടും ഭീകരാക്രമണമുണ്ടായിരുന്നു.
സെപ്റ്റംബര്‍ 22നായിരുന്നു രാജ്യത്തെയാകെ അമ്പരിപ്പിച്ചുകൊണ്ട് റുക്സാന ഭീകരനെ വധിച്ചുവെന്നവാര്ത്ത പുറത്തുവന്നത്. ലഷ്കര്‍ നേതാവായ അബു ഒസാമയെയാണ് റുക്സാന കൊലപ്പെടുത്തിയത്.
തന്റെയും കുടുംബത്തിന്റെയും രക്ഷയ്ക്കായി ഈ പെണ്‍കുട്ടി ഭീകരന്റെ കയ്യിലുള്ള തോക്ക് തന്നെ പിടിച്ചുവാങ്ങി അയാളെ വെടിവയ്ക്കുകയായിരുന്നു. ഈ ധീരകൃത്യത്തിന് കേന്ദ്രസര്‍ക്കാര്‍ റുക്സാനക്ക് ധീരതയ്ക്കുള്ള ബഹുമതി നല്കി ആദരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആക്രമണം നടക്കുമ്പോള്‍ റുക്സാനയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ആക്രമണമുണ്ടായേയ്ക്കുമെന്ന് സൂചന ലഭിച്ചതിനാല്‍ റുക്സാനയെയും കുടുംബത്തേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications