നസീറും ഷഫാസും കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍

2008 ജൂലൈയില്‍ ബാംഗ്ലൂര്‍ നഗരത്തില്‍ നടന്ന സ്ഫോടന പരന്പരകള്‍ നടത്തിയത് ഇവരാണ്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനും വേണ്ടിയാണ് ഇവരെ വിട്ടുകിട്ടണമെന്ന് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടത്.
ഉത്തരമേഖലാ പോലീസ് ഐ.ജി. ടോമിന് തച്ചങ്കരിയുടെ നിര്‍ദേശപ്രകാരം കേരളപോലീസിലെ മൂന്നംഗ സംഘവും നസീറിനെ വിട്ടുകിട്ടാന്‍ അപേക്ഷയുമായി വ്യാഴാഴ്ച വൈകിട്ട് ഷില്ലോങ്ങിലെത്തിയിരുന്നു.
എന്നാല്‍ ജുഡീഷ്യല്കസ്റ്റഡിയിലായിരുന്ന ഇവരെ കോടതി കര്‍ണാടക പോലീസിനു വിട്ടുകൊടുക്കുകയായിരുന്നു.
ലഷ്കര്‍ ഇ തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായ നസീര്‍ ബോംബ്നിര്‍മാണത്തില്‍ വിദഗ്ധനാണെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. റഹീം എന്നയാളുടെ സഹായത്തോടെയാണ് ഇയാള്‍ ബോംബുണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു.
ബാംഗ്ലൂര്‍ സ്ഫോടനത്തിനായി ഇവര്‍ സാധനസാമഗ്രികള്‍ ശേഖരിച്ചത് പാലക്കാട്ടുനിന്നായിരുന്നു. സ്ഫോടനത്തിന് ശേഷം കണ്ണൂരിലെത്തിയ നസീറും ഷഫാസും പിന്നീട് ദില്ലി, കൊല്‍ക്കത്ത വഴി ബംഗ്ലാദേശിലേക്ക് പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications