കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സ്‌ഫോടന ലക്ഷ്യം അഫ്‌സല്‍ ഗുരുവിന്റെ മോചനം?
2001ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണ കേസിലായിരുന്നു മുഖ്യ പ്രതിയായ അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചത്. ഇമെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഹുജിയുടെ സന്ദേശം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് എന്‍ഐഎ മേധാവി എസ് സി സിന്‍ഹ അറിയിച്ചിട്ടുണ്ട്.
രാവിലെ
10.17ന്
ദില്ലി
ഹൈക്കോടതിയുടെ
അഞ്ചാം
നമ്പര്‍
ഗേറ്റിന്
സമീപമുള്ള
പാര്‍ക്കിംഗ്
മേഖലയിലാണ്
സ്‌ഫോടനം
ഉണ്ടായത്.
ബ്രീഫ്
കേസില്‍
വച്ച
സ്‌ഫോടകവസ്തുവാണ്
പൊട്ടിത്തെറിച്ചത്.
അമോണിയം
നൈെ്രെടറ്റാണ്
സ്‌ഫോടകവസ്തുവായി
ഉപയോഗിച്ചതെന്നും
വ്യക്തമായിട്ടുണ്ട്.
സ്‌ഫോടനത്തില്‍
11
പേര്‍
മരിച്ചു.
45
പേര്‍ക്ക്
പരിക്കേറ്റു.
Comments
English summary
It reads, "We owe responsibility of today's blast at high court Delhi... our demand is that Afzal Guru's death sentence should be repealed immediately else we target major high courts & the Supreme Court of India
",
Story first published: Wednesday, September 7, 2011, 17:28 [IST]