അനൂപിന്റെ മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കം

ഇതിനു പുറമേ മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിയേയും അനൂപിനൊപ്പം സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു കഴിഞ്ഞു. ലീഗിന് അഞ്ചാം മന്ത്രിയെ നല്കിയാല് 21 അംഗ മന്ത്രി സഭയില്‍ 12 പേരും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാകുമെന്നതാണ് കോണ്‍ഗ്രസിനെ അലട്ടുന്ന പ്രശ്നം.
മന്ത്രി സ്ഥാനത്തിന് പകരം ക്യാബിനറ്റ് റാങ്കില്‍ നോര്‍ക്ക ചെയര്മാന് സ്ഥാനം നല്കി പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അനൂപ് കൂടി മന്ത്രിയാവുമ്പോള്‍ മുഖ്യമന്ത്രിയടക്കം 10 പേര് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരാകും.
ന്യൂനപക്ഷ മേധാവിത്വമുള്ള മന്ത്രിസഭ എന്ന ആരോപണം ഇതിനോടകം തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഉയര്‍ന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വീണ്ടും ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഒരു മന്ത്രിയെ ഉള്‍പ്പെടുത്തുന്നത് യുഡിഎഫിന് ദോഷം ചെയ്യും എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. പിറവത്തെ വിജയം നെയ്യാറ്റിന്‍കരയില്‍ ആവര്ത്തിയ്ക്കണമെങ്കില് ഒറ്റക്കെട്ടായി നില്‍ക്കണം എന്ന കാര്യവും കോണ്‍ഗ്രസിനെ അലട്ടുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications