അനൂപിന്റെ മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കം

ഇതിനു പുറമേ മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിയേയും അനൂപിനൊപ്പം സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു കഴിഞ്ഞു. ലീഗിന് അഞ്ചാം മന്ത്രിയെ നല്കിയാല് 21 അംഗ മന്ത്രി സഭയില്‍ 12 പേരും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാകുമെന്നതാണ് കോണ്‍ഗ്രസിനെ അലട്ടുന്ന പ്രശ്നം.
മന്ത്രി സ്ഥാനത്തിന് പകരം ക്യാബിനറ്റ് റാങ്കില്‍ നോര്‍ക്ക ചെയര്മാന് സ്ഥാനം നല്കി പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അനൂപ് കൂടി മന്ത്രിയാവുമ്പോള്‍ മുഖ്യമന്ത്രിയടക്കം 10 പേര് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരാകും.
ന്യൂനപക്ഷ മേധാവിത്വമുള്ള മന്ത്രിസഭ എന്ന ആരോപണം ഇതിനോടകം തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഉയര്‍ന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വീണ്ടും ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഒരു മന്ത്രിയെ ഉള്‍പ്പെടുത്തുന്നത് യുഡിഎഫിന് ദോഷം ചെയ്യും എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. പിറവത്തെ വിജയം നെയ്യാറ്റിന്‍കരയില്‍ ആവര്ത്തിയ്ക്കണമെങ്കില് ഒറ്റക്കെട്ടായി നില്‍ക്കണം എന്ന കാര്യവും കോണ്‍ഗ്രസിനെ അലട്ടുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications