മഹി ഇപ്പോഴും കുഴല്‍ക്കിണറില്‍ തന്നെ

കുട്ടിയെ രക്ഷിക്കാന്‍ വെള്ളിയാഴ്ച വൈകിട്ട് വരെ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. കുഴല്‍ക്കിണറിന് സമാന്തരമായി തുരന്ന ടണലിനു വിഘാതമായി പാറ കണ്ടതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയത്. പാറ ഡ്രില്‍ ചെയ്യുന്നത് അപകടമായതിനാല്‍ മറ്റു വഴികള്‍ നേടുകയാണ് രക്ഷാപ്രവര്‍ത്തകര്‍. സൈനികരടക്കം നൂറോളം പേര് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പിറന്നാള്‍ ആഘോഷത്തിനിടെ ബുധനാഴ്ച രാത്രി 11നാണ് മഹി കുഴിയില്‍ വീണത്. 50 സൈനികരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ദേശീയ സുരക്ഷാ സേനയും ദില്ലി മെട്രോറെയില്‍ കോര്‍പറേഷനില്‍നിന്നുള്ള സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
ജയറാം നായകനായ മാളൂട്ടി എന്ന മലയാള ചിത്രത്തിന്റെ കഥാഗതിയുമായി സാമ്യമുള്ളതാണ് സംഭവം. കുട്ടിയുടെ സ്ഥിതിഗതിയെന്തന്നറിയാന് ക്യാമറ താഴേക്കിറക്കിയെങ്കിലും ദൃശ്യങ്ങള്‍ ലഭിച്ചില്ല. കുഴിയില്‍ വീണശേഷം രണ്ടുമണിക്കൂറോളം കുട്ടിയുടെ കരച്ചില് കേട്ടെന്നും പിന്നീട് കുട്ടി പ്രതികരിച്ചില്ലെന്നും പിതാവ് നീരജ് പറഞ്ഞു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications