ഹാജി അലി ദര്‍ഗ്ഗയില്‍ അഞ്ചു വര്‍ഷത്തിനു ശേഷം സ്ത്രീകള്‍ പ്രവേശിച്ചു
2012 ലാണ് സ്ത്രീകള്‍ അവസാനമായി ദര്‍ഗ്ഗയില്‍ പ്രവേശിച്ചത്
അഞ്ചു വര്‍ഷത്തിനു ശേഷം മുംബൈയിലെ ഹാജി അലി ദര്‍ഗ്ഗയില്‍ സ്ത്രീകള്‍ പ്രവേശിച്ചു. 80 ഓളം പേരാണ് ദര്‍ഗ്ഗയില്‍ പ്രവേശിച്ചത്. ഭാരതീയ മുസ്ലീം വനിതാ ആന്തോളന്‍ എന്ന സംഘടനയിലെ അംഗങ്ങളാണ് ദര്‍ഗ്ഗയില്‍ പ്രവേശിച്ചവരിലധികവും.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകമായിട്ടായിരിക്കും പ്രവേശനമന്നും ഖബറിടത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കണമെന്നുമാണ് ഹാജി അലി ട്രസ്റ്റിന്റെ നിര്‍ദ്ദേശം. 2012 ലാണ് സ്ത്രീകള്‍ അവസാനമായി ദര്‍ഗ്ഗയില്‍ പ്രവേശിച്ചത്.

സ്ത്രീകള്‍ ദര്‍ഗ്ഗയില്‍ കയറുന്നതില്‍ നിന്നും വിലക്കിയതു മുതല്‍ വനിതാ സംഘടനകള്‍ നിരന്തരം നടത്തിയ പോരാട്ടത്തിനൊടുവിലാണ് ദര്‍ഗ്ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നത്. തുടര്‍ന്ന് ട്രസ്റ്റ് തീരുമാനം പുനപരിശോധിക്കുകയായിരുന്നു.
സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ ദര്‍ഗയില്‍ പ്രവേശിക്കുന്നതിനായി പ്രക്ഷോഭം നടന്നിരുന്നു
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications