ചൂടേറിയ മാര്‍ച്ച്, നാസയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഞെട്ടിക്കും!!
137 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും കൂടിയ രണ്ടാമത്തെ മാസമാണ് മാര്‍ച്ചയായിരുന്നുവെന്ന് നാസ. പ്രതിമാസ ആഗോള താപനില വിശകലനത്തിലാണ് നാസ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
വാഷിങ്ടണ്‍: 137 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും കൂടിയ രണ്ടാമത്തെ മാസമാണ് മാര്‍ച്ചയായിരുന്നുവെന്ന് നാസ. പ്രതിമാസ ആഗോള താപനില വിശകലനത്തിലാണ് നാസ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
2016 മാര്‍ച്ചില്‍ 1.27 ഡിഗ്രി സെല്‍ഷ്യസ് ചൂട് റെക്കോര്‍ഡിലെ ഏറ്റവും കൂടുതലായിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ 0.2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.

ന്യൂയോര്‍ക്കിലെ നാസയുടെ ഗോദാര്‍ദ് സ്പേസ് റിസേര്‍ച്ചിലെ പ്രതിമാസ വിശകലനത്തില്‍ ലോകമെമ്പാടുമുള്ള 6300 കാലവസ്ഥപഠന സ്റ്റേഷനുകള്‍ ചേര്‍ന്നാണ് കൃത്യമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
1880 മുതലാണ് ആഗോളതലത്തില്‍ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്താന്‍ തുടങ്ങിയത്. അന്നുമുതലുള്ള കണക്ക് പ്രകാരം 2017 മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ ചൂടുള്ള മാസം.
More From
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications