ഫോട്ടോ മാറി ഷാജി കൈലാസ് മരിച്ചെന്ന വാര്‍ത്ത നിസാരമായി കാണാന്‍ കഴിയില്ലെന്ന് ബാലചന്ദ്രമേനോന്
ജീവിച്ചവരെ കൊല്ലുന്ന സോഷ്യല്‍ മീഡിയയെയും മാധ്യമപ്രവര്‍ത്തകരെയും വിമര്‍ശിച്ച് പ്രശസ്ത നടന് ബാലചന്ദ്രമേനോന് രംഗത്ത്. കഴിഞ്ഞ ദിവസം സംവിധായകന് ഷാജി കൈലാസ് മരിച്ചെന്ന വാര്‍ത്ത വരികയുണ്ടായി. ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്റെ മരണ വാര്‍ത്തയില്‍ ഷാജി കൈലാസിന്റെ ഫോട്ടോ മാറിപ്പോകുകയായിരുന്നു. സംഭവം ഷാജി കൈലാസ് നിസാരമാക്കി തള്ളുകയാണ് ചെയ്തത്.
എന്നാല്‍, ഇത് നിസാരമാക്കി തള്ളാന്‍ സാധിക്കില്ലെന്നാണ് ബാലചന്ദ്രമേനോന് പറയുന്നത്. വേദനയോടെയാണ് ആ വാര്‍ത്ത കണ്ടത്. ഒരു ദേശീയ പത്രത്തിലാണ് ഫോട്ടോ മാറിപ്പോയി വാര്‍ത്ത അച്ചടിച്ചിരുന്നത്. സംഭവത്തില്‍ അക്ഷന്തവ്യമായ തെറ്റാണ് സംഭവിച്ചതെന്ന് അദ്ദേഹം പറയുന്നു. ഈ വാര്‍ത്ത രണ്ടു കലാകാരന്മാരെയും ഒരേസമയം അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും ബാലചന്ദ്രമേനോന് ഫേസ്ബുക്കില്‍ കുറിച്ചു.

ആ വാര്‍ത്ത നിസാരമല്ല
ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്റെ മരണ വാര്‍ത്തയില്‍ ഷാജി കൈലാസിന്റെ ഫോട്ടോ മാറിപ്പോയത് നിസാരമാക്കി കളയാന്‍ സാധിക്കില്ലെന്ന് ബാലചന്ദ്രമേനോന്. വേദനയോടെയാണ് ആ വാര്‍ത്ത കണ്ടതെന്നും അദ്ദേഹം പറയുന്നു.

കലാകാരന്മാരെ അധിക്ഷേപിച്ചു
സംഭവത്തില്‍ വലിയ തെറ്റ് തന്നെയാണ് സംഭവിച്ചത്. ഈ വാര്‍ത്ത രണ്ടു കലാകാരന്മാരെയും ഒരേസമയം അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും ബാലചന്ദ്രമേനോന് ഫേസ്ബുക്കില്‍ കുറിച്ചു.

ഷാജി കൈലാസ് മരിച്ചു!
കഴിഞ്ഞ ദിവസം അന്തരിച്ച ആനന്ദക്കുട്ടന്റെ മരണ വാര്‍ത്തയിലാണ് ഷാജി കൈലാസിന്റെ ഫോട്ടോ വന്നത്. ദേശീയ പത്രത്തിന്റെ ചെന്നൈ എഡിഷനിലായിരുന്നു വാര്‍ത്ത വന്നത്. വാര്‍ത്ത കണ്ടവര്‍ ശരിക്കും ഞെട്ടി.

ചോദിക്കാനും പറയാനും ആരുമില്ലേ?
ചോദിക്കാനും പറയാനും ആരും ഈ നാട്ടിലില്ല എന്ന മട്ടിലാണ് കാര്യങ്ങള്‍ നടക്കുന്നത്. കാണുമ്പോള്‍ നല്ല വേദനയുണ്ട്. ജഗതി ശ്രീകുമാറും മാമുക്കോയയും മറ്റ് താരങ്ങളും മരിച്ചെന്ന വാര്‍ത്തകള്‍ കേട്ടപ്പോഴും വിഷമം തോന്നിയിരുന്നുവെന്നും താരം പറയുന്നു.
|
ശക്തമായി പ്രതിഷേധിക്കുന്നു
വിരല്‍ തുമ്പില്‍ എല്ലാം അറിയാന്‍ കഴിയുന്ന പത്രപ്രവര്‍ത്തന മേഖലയില്‍ നിന്നും ഇത്തരം തെറ്റുകള്‍ വരുന്നത് വളരെ മോശം തന്നെയാണ്. ഇതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും ബാലചന്ദ്രമേനോന് പറയുന്നു.

ഒന്നിനും സുരക്ഷിതമില്ല
മരിക്കുന്നവരുടെ ഫോട്ടോ ആരേലും ഏല്‍പ്പിക്കുന്നതുവരെ ആരും സുരക്ഷിതമല്ലെന്ന് തോന്നിപ്പോകുന്നുവെന്ന് താരം പറയുന്നു.

തന്റെ സിനിമയെക്കുറിച്ച് പറഞ്ഞില്ല
ആനന്ദക്കുട്ടന്റെ മരണവാര്‍ത്തയില്‍ തന്റെ സിനിമയെക്കുറിച്ച് പറഞ്ഞതായി കണ്ടില്ല. താനും ആനന്ദക്കുട്ടനും നല്ല സുഹൃത്തുക്കളായിരുന്നു. കാര്യം നിസ്സാരം എന്ന സിനിമ ഞങ്ങളൊരുമിച്ച് എടുത്ത ചിത്രമാണ്. ആ ചിത്രത്തിന്റെ പേര് വിട്ടുപോയത് ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications