സായിയുടെ താത്കാലിക ജോലി വേണ്ടെന്ന് അപര്‍ണയുടെ അമ്മ
ആലപ്പുഴ : സായി വാഗ്ദാനം ചെയ്ത താത്കാലിക ജോലി തനിക്ക് വേണ്ടെന്ന് മരിച്ച തുഴച്ചില്‍ താരം അപര്‍ണയുടെ അമ്മ ഗീത. തന്റെ മകള്‍ കടുത്ത പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നും ഗീത.
അതിന് കാരണക്കാരായവരുടെ പേരുകള്‍ മരണക്കിടക്കയില്‍ വച്ച് മകള്‍ പറഞ്ഞിരുന്നുവെന്നും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് സായി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും ഗീത പറഞ്ഞു.

പരിശീലകന് മകളെ ഉപദ്രവിച്ചിട്ടില്ല. രണ്ടു സീനിയര്‍ വിദ്യാര്‍ത്ഥികളാണ് മകളെയും കൂട്ടുകാരികളെയും പീഡിപ്പിച്ചത്.സര്‍ക്കാരും സായിയും ചേര്‍ന്ന് അവരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.
മകള്‍ മരണപ്പെട്ട ദിവസം തനിക്കരികെ എത്തിയ അധികൃതര്‍ സായിക്കെതിരെ ഒന്നും പറയരുതെന്നും അവര്‍ പണവും ജോലിയും നല്‍കുമെന്നും പറഞ്ഞതായും ഗീത പറയുന്നു. ഗീതയ്ക്ക് ഫോര്‍ തസ്തികയില്‍ ജോലി നല്‍കാമെന്ന് സായി ഡയറക്ടര്‍ ജനറല്‍ ഇന്‍ജെത്തി ശ്രീനിവാസനാണ് ഉറപ്പുനല്‍കിയിരുന്നത്. അപര്‍ണയുടെ കുടുംബത്തിന് സായി അഞ്ചുലക്ഷം രൂപയും നല്‍കിയിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications