കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിന് ജയം, യുഡിഎഫിന് ആശ്വാസം
കടുത്തുരുത്തി: കടുത്തുരുത്തിയില്‍ യുഡിഎഫിന് ജയം. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി അഡ്വ.മോന്‍സ് ജോസഫാണ് മണ്ഡലത്തില്‍ വിജയിച്ചത്. 42256 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. എല്‍ഡിഎഫിന്റെ സ്ക്കറിയ തോമസിനെയാണ് മോന്‍സ് ജോസഫ് പരാജയപ്പെടുത്തിയത്.യുഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫ് ജനവിധി തേടിയത് അഞ്ചാം തവണാണ്.
എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് സ്ക്കറിയ വിഭാഗത്തിനാണ് കടുത്തുരുത്തിയില്‍ സീറ്റ് നല്‍കിയത്. പര്‍ട്ടി ചെയര്‍മാനായ സ്ക്കറിയ തോമസ് തന്നെ ഇവിടെ മത്സരിയ്ക്കുകയും ചെയ്തു. 1997ലും 1980 ലും സ്ക്കറിയ തോമസ് കോട്ടയത്തെ എംപിയായിരുന്നു.

എന്‍ഡിഎ മുന്നണിയില്‍ കേരള കോണ്‍ഗ്രസ് (പിസി തോമസ്) വിഭാഗത്തിനാണ് സീറ്റ് ലഭിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ചാഴിക്കാടനെയാണ് മത്സരംരഗത്ത് ഇറക്കിയത്. 2011 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 68787 വോട്ടുകള്‍ നേടിയാണ് കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് വിജയിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications