ഷാര്‍ജയില്‍ അനധികൃതമായി താമസിച്ചിരുന്ന 38 പേരെ പോലീസ് അറസ്റ്റ് ചെയ്തു
ഷാര്‍ജ: ഷാര്‍ജയില്‍ അനധികൃതമായി താമസിച്ചു വരുന്ന 38 പേരെ പോലീസ് അറസ്റ്റ് ചെയ്തതു. ഷാര്‍ജ ക്രിമിനല്‍ ഇന്‍വെസ്റ്റ്മെന്റ് ഡിപാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സ്പോണ്‍സര്‍മാരുടെ കണ്ണുവെട്ടിച്ച് ഷാര്‍ജയില്‍ നിയമപരമല്ലാതെ താമസിച്ചു വരുന്നവരാണ് 38 പേരും. കാര്‍ കഴുക്കല്, ഭിക്ഷാടനം, തെരുവ് കച്ചവടം, മൊബൈല്‍ കാര്‍ഡ് വില്പന, എന്നിങ്ങനെയുള്ള ജോലികള്‍ ചെയ്താണ് ജീവിച്ചിരുന്നത്.

യുഎഇയിലെ വ്യാവസായിക, വാണിജ്യ, വാസയോഗ്യമായ മേഖലയില്‍ ഇത്തരത്തില്‍ അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് തുടര്‍ന്ന് വരികയാണ്.
ഏതെങ്കിലും മേഖലകളില്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാതെ താമസിക്കുന്നവരെ കണ്ടാല്‍ ഏജന്‍സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഷാര്‍ജ പോലീസിന്റെ 901 എന്ന നമ്പറിലേക്കോ 065632222 എന്ന നമ്പറിലേക്കോ വിവരം അറിയിക്കാവുന്നതാണ്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications