സാംസ്കാരിക പ്രമുഖര്‍ പ്രതികരിക്കുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പുതിയ വൈസ് ചാന്‍സിലറുടെ നടപടികള്‍ കാമ്പസ്സിന്റെയും പരിസരപ്രദേശങ്ങളുടെയും പാരിസ്ഥിതിക സന്തുലനത്തെ തകര്‍ക്കുന്നതാണെന്ന് പ്രമുഖ ചരിത്രകാരനും സര്‍വ്വകലാശാലയിലെ അധ്യാപകനുമായ കെ എന്‍ ഗണേഷ് പ്രതികരിച്ചു. കാമ്പസ്സിന്റെ ജൈവികതയ്ക്ക് എമ്പാടും കോട്ടം തട്ടിക്കുന്നതാണ് വൈസ് ചാന്‍സിലറുടെ ഏകാധിപത്യപരമായ നടപടികള്‍. സംഘടനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയ്ക്ക് തരിമ്പും വിലകല്പിക്കാത്ത വിസിയുടെ നീക്കങ്ങള്‍ കാമ്പസ്സിന്റെ ജനാധിപത്യ സംസ്കാരത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍വ്വകലാശാലയുടെ ഭൂമി സ്വകാര്യ കമ്പനികള്‍ക്കും മറ്റും ലീസിനു നല്‍കുകയും അതുവഴി വരുമാന സമ്പാദനം ലക്ഷ്യമിടുകയും ചെയ്യുന്നത് കാമ്പസ്സിന്റെ അക്കാദമിക സാഹചര്യത്തെ തകര്‍ക്കുമെന്ന് പ്രശസ്ത നിരൂപകനും യൂണിവേഴ്സിറ്റി മലയാള വിഭാഗത്തില്‍ അധ്യാപകനുമായ ഡോ. അനില്‍കുമാര്‍ പറഞ്ഞു. അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് കാമ്പസ്സില്‍ നിലനില്‍ക്കുന്നത്. തടസ്സം നില്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്ന നീക്കമാണ് പുതിയ വിസി നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വെറും തൊഴിലിടം മാത്രമാക്കി സര്‍വ്വകലാശാല കാമ്പസ്സിനെ ചുരുക്കാനുള്ള ശ്രമമാണ് പുതിയ വിസിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് സാമൂഹ്യ വിമര്‍ശകനും സര്‍വ്വകലാശാല ഫിലോസഫി വിഭാഗത്തില്‍ അധ്യാപകനുമായ ഡോ. ടി വി മധു വിശദീകരിച്ചു. സര്‍വ്വകലാശാല ഒരു തൊഴിലിടം മാത്രമല്ല. അതൊരു ആവാസകേന്ദ്രം കൂടിയാണ്. സംവാദങ്ങളും ചര്‍ച്ചകളും ഇത്തരമൊരാവാസ വ്യവസ്ഥയില്‍ ഒഴിവാക്കാനാവാത്തതാണ്. ഇതിന് കത്തി വെക്കുന്നത് സര്‍വ്വകലാശാല എന്ന സങ്കല്പത്തിനു തന്നെ എതിരാണ്.
പ്രൊഫ. ശോഭീന്ദ്രന്, എബ്രഹാം ബെന്ഹര്, എം.എ. ജോണ്സണ്, എസ്. അബൂബക്കര്‍, ടി.വി. നാരായണന് തുടങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയുടെ ജൈവികതയ്ക്കെതിരായ നീക്കങ്ങളെ അപലപിച്ചു.
ആദ്യ പേജില്‍
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications