ഇന്ധന വില വര്‍ധന; മന്ത്രിസഭ യോഗം ചേരും
ദില്ലി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന തീരുമാനിയ്ക്കുന്നതിനായി കേന്ദ്രമന്ത്രിസഭ തിങ്കളാഴ്ച വൈകീട്ട് യോഗം ചേരും.
അന്താരാഷ്ട്രതലത്തില്‍ എണ്ണവിലയിലുണ്ടായ വര്ധനവുമൂലം രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു നടപ്പു സാമ്പത്തിക വര്‍ഷം 71,000 കോടി രൂപയോളം നഷ്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലുകളുടെ പശ്ചാത്തലത്തിലാണിത്.
ജനുവരി അവസാനവാരം ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി വില കൂട്ടുന്നത് സംബന്ധിച്ച തീരുമാനം മന്ത്രിസഭയ്ക്കു വിട്ടിരുന്നു. പെട്രോളിന് നാലു രൂപവരെയും ഡീസലിന് രണ്ടുരൂപവരെയും കൂട്ടേണ്ടിവരുമെന്ന അനുമാനത്തിലാണ് യോഗം പിരിഞ്ഞത്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുട വിലകൂട്ടുകതന്നെ വേണമെന്ന കടുത്ത നിലപാടിലാണ് ധനമന്ത്രി ചിദംബരമെന്നാണ് സൂചന. എക്സൈസ് തീരുവ കുറയ്ക്കുകയാണെങ്കില്‍ വില കൂട്ടാതെ കഴിയ്ക്കാമെന്നാണ് പെട്രോളിയം മന്ത്രി മുരളി ദേവ്റയുടെ നിലപാട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications