ഗോള്‍ഫ് ക്ലബ് സര്‍ക്കാരിന് ഏറ്റെടുക്കാം
തിരുവനന്തപുരം: ഗോള്‍ഫ് ക്ലബ് ഒഴിപ്പിയ്ക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കോടതി വിധിച്ചു. നിലവിലുള്ള സ്ഥിതി തുടരണമെന്ന സബ് കോടതി ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ജില്ലാ കോടതിയുടെ ഉത്തരവ്.
ക്ലബിലെ അംഗങ്ങളായ സുരേഷ് ഗോപി, ഡോ സി ഭരത് ചന്ദ്രന്, ബാലചന്ദ്രമേനോന്, എസ് കാര്ത്തികേയന്, ബ്രിഗേഡിയര്‍ ജി മോഹന്‍, പിഎസ് അജിത്ത് കുമാര്‍ നല്കിയ ഹര്‍ജി പരിഗണിച്ച സബ് കോടതി തത്സ്ഥിതി തുടരണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിന്‍ മേലാണ് ഉത്തരവ്.
നിയമപ്രകാരമുള്ള നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചു കൊണ്ട് ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കാമെന്ന് നേരത്തെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇത് നിലനിലക്കെ സബ് കോടതി ഉത്തരവ് നിയമവിരുദ്ധമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇതംഗീകരിച്ച കോടതി ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കലുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കി.
ഗോള്‍ഫ് കോടതിയില്‍ പ്രതിക്കൂട്ടിലായ സര്‍ക്കാരിന് ആശ്വാസമേകുന്നതാണ് കോടതി വിധി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications