ഡിഎന്‍എ പരിശോധന: തിവാരി നിലപാട് അറിയിക്കണം

ഇതുസംബന്ധിച്ച നിലപാട് അദ്ദേഹം ഉടനെ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഫോട്ടോകള്‍ക്കുള്ള വിശദീകരണവും ഡി.എന്‍.എ. പരിശോധനയും കഴിഞ്ഞാല്‍ മാത്രമേ ഊ വിവാദം അവസാനിക്കൂ എന്ന് ജസ്റ്റിസ് ജെ.ആര് നിരീക്ഷിച്ചു.
തിവാരിയുടെ മകനെന്ന് അവകാശപ്പെടുന്ന യുവാവും അയാളുടെ അമ്മയും തിവാരിയും ഒന്നിച്ചുനില്‍ക്കുന്ന നൂറോളം ചിത്രങ്ങള്‍ കോടതി മുമ്പാകെ തെളിവായി നല്‍കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച വിശദീകരണം നല്‍കാനും തിവാരി തയ്യാറാകണമെന്നും കോടതി പറഞ്ഞു. വിശദീകരണം നാലാഴ്ചയ്ക്കകം ലഭിക്കുന്നില്ലെങ്കില്‍ തിവാരി നേരിട്ട് ഹാജരാവേണ്ടിവരുമെന്നും അറിയിപ്പുണ്ട്.
രോഹിത് ശേഖര്‍ എന്നയാളാണ് തിവാരി തന്റെ അച്ഛനാണെന്ന് അവകാശപ്പെട്ട് കേസ് ഫയല്‍ ചെയ്തത്. തന്റെ അമ്മ ഉജ്ജ്വലയുമായി തിവാരിക്കുണ്ടായിരുന്ന ബന്ധത്തില്‍ പിറന്ന മകനാണ് താനെന്നും ഇത് തിവാരി അംഗീകരിക്കണമെന്നുമാണ് ഇയാളുടെ ആവശ്യം.
ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ കൊച്ചുമകന്‍കൂടിയാണ് രോഹിത്. എന്നാല്‍ ഇയാളുടെ പിതൃത്വാരോപണം തിവാരി തള്ളിക്കളയുകയായിരുന്നു.
പിതൃത്വം തിവാരി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് രോഹിത് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications