പെണ്‍വാണിഭം: ചെന്നൈയില്‍ മലയാളി അറസ്റ്റില്‍

ഇന്റര്‍നെറ്റ് പെണ്‍വാണിഭത്തിന് ചെന്നൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജെസ്റ്റിലിനെയും ബാലയെയും സിറ്റി കമ്മീഷ്ണറുടെ ഉത്തരവിനെ തുടര്‍ന്ന് ഗുണ്ടാചട്ടത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരുടെയും പേരില്‍ ഒട്ടേറെ കേസുകള്‍ ഉണ്ടെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി.
പ്രതികളുടെ പക്കല്‍ നിന്നും ആഡംബര കാറുകളും കപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അനാശാസ്യകേന്ദ്രങ്ങള്‍ നടത്തി വരികയായിരുന്ന ഇവര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിമാന മാര്‍ഗം വഴിയാണ് യുവതികളെ എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇന്റര്‍നെറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയാണ് ഇവര്‍ ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് ഇടപാടുകാരെ വാടകയ്ക്ക് മുറിയെടുത്ത് അവിടേയ്ക്ക് വിളിച്ചുവരുത്തും. ഇത് മനസ്സിലാക്കിയ പൊലീസ് ഇടപാടുകാരെന്ന വ്യാജേന മുന്‍കൂട്ടി പണം നല്‍കാം എന്നു പറഞ്ഞ് ഫോണിന് ബന്ധപ്പെട്ട് വിളിച്ചുവരുത്തിയാണ് പ്രതികളെ പിടികൂടിയത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications