ആമസോണ്‍ ഇന്ത്യയുടെ നഷ്ടം 1,724 കോടി
മുംബൈ: 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയുടെ നഷ്ടം 1,724 കോടി രൂപയായി.
ഫളിപ്കാര്‍ട്ട്, സ്നാപ്ഡീല്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുമായി മത്സരിക്കാന്‍ വന്‍ വിലക്കിഴിവ് നല്‍കിയതാണ് കനത്ത നഷ്ടമുണ്ടാകാനിടയാക്കിയത്.
എന്നാല്‍ നഷ്ടം വര്‍ദ്ധിച്ചെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ആറിരട്ടി വര്‍ദ്ധനയാണ് ആമസോണിന് ലഭിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 169 കോടി രൂപയുടെ വില്‍പ്പനയില്‍ നിന്നാണ് ആമസോണ്‍ 1,022 കോടിയിലെത്തി നില്‍ക്കുന്നത്.

വില്‍പ്പനക്കാരുടെ കമ്മീഷന്, പരസ്യവരുമാനം എന്നിവയിലൂടെയാണ് കമ്പനിക്ക് വരുമാനം കിട്ടുന്നതെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നല്കിയ രേഖകളില്‍ കമ്പനി പറയുന്നത്.
കഴിഞ്ഞ വര്‍ഷം 321 കോടിയായിരുന്ന നഷ്ടമാണ് ഇപ്പോള്‍ 1,724 കോടിയിലെത്തിയിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളം, വിപണനം തുടങ്ങിയവയ്ക്കാണ് കൂടുതല്‍ പണം ചിലവായതെന്നാണ് കമ്പനിയുടെ സാക്ഷ്യം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications