ജിഷ വധം: ആദ്യ അന്വേഷണ സംഘത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ജിഷ വധക്കേസിലെ ആദ്യത്തെ അന്വേഷണ സംഘത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുടക്കത്തില്‍ അന്വേഷണം നടത്തിയിരുന്നത്.
കേസിന്റെ അന്വേഷണഘട്ടില് സംഘത്തിന് പാളിച്ച സംഭവിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിണറായി വിജയന് ചുമതല ഏറ്റതിന് ശേഷമാണ് എഡിജിപി സന്ധ്യയെ അന്വേഷണത്തിന്റെ ചുമതല ഏല്‍പ്പിച്ചത്.

കേസിലെ തെളിവുകള്‍ നശിപ്പാക്കാനാണ് പോലീസ് ശ്രമിച്ചത് എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആദ്യ അന്വേഷണ സംഘം കണ്ടെത്തിയ പല കാര്യങ്ങള്‍ക്കും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.
സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതിയുടെ രേഖാചിത്രം പുറത്തു വിട്ടിരുന്നു. എന്നാല്‍ പ്രതി അമീറുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തപ്പോള്‍ രേഖാചിത്രവുമായി യാതൊരു സാമ്യവും ഇല്ലെന്നും കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുറത്തു വിട്ട രേഖാചിത്രവുമായി അമീറുള്ളിന് സാമ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു.
-
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications