കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
മെയ് 14 വരെ കേരളത്തിൽ ഇടിമിന്നൽ മുന്നറിയിപ്പും ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു
തിരുവനന്തപുരം: വരും ദിവസങ്ങളിലും കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ മണിക്കൂറുകളിൽ കേരളത്തിലെ പല പ്രദേശങ്ങളിലും ലക്ഷദ്വീപിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവുമധികം മഴ ലഭിച്ചത് പെരുമ്പാവൂരും വടക്കാഞ്ചേരിയുമാണ്, അഞ്ച് സെന്റിമീറ്റർ. പിറവത്ത് നാല് സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി.
പരമാവധി ദിനാന്തരീക്ഷ താപനില ആലപ്പുഴ, പാലക്കാട് ജില്ലകളിൽ കൂടിയപ്പോൾ മറ്റ് പ്രദേശങ്ങളിലും താപനിലയിൽ നേരിയ മാറ്റം രേഖപ്പെടുത്തി. കണ്ണൂർ, കോട്ടയം, പാലക്കാടാണ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് 37 ഡിഗ്രി സെൽഷ്യസ്.
മെയ് 14 വരെ കേരളത്തിൽ ഇടിമിന്നൽ മുന്നറിയിപ്പും ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ഈ ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം. ഈ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശ്രിംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മെയ് 10, 11, 12, 14 തിയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
2021
മെയ്
10
:
മലപ്പുറം,
കോഴിക്കോട്
2021
മെയ്
11
:
ഇടുക്കി
2021
മെയ്
12
:
ഇടുക്കി
2021
മെയ്
14
:
തിരുവനന്തപുരം
മേൽ
പറഞ്ഞ
ജില്ലകളിൽ
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
യെല്ലോ
അലേർട്ട്
പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ
24
മണിക്കൂറിൽ
64.5
mm
മുതൽ
115.5
mm
വരെ
ലഭിക്കുന്ന
ശക്തമായ
മഴയാണ്
പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇടിമിന്നൽ - ജാഗ്രത നിർദ്ദേശങ്ങൾ
-
ഉച്ചക്ക്
2
മണി
മുതൽ
രാത്രി
10
മണി
വരെ
അന്തരീക്ഷം
മേഘാവൃതമാണെങ്കിൽ,
തുറസായ
സ്ഥലത്തും,
ടെറസ്സിലും
കളിക്കുന്നത്
ഒഴിവാക്കുക.
പൊതു
നിര്‍ദ്ദേശങ്ങള്‍
-
ഇടിമിന്നലിന്റെ
ആദ്യ
ലക്ഷണം
കണ്ടുകഴിഞ്ഞാൽ
ഉടൻ
തന്നെ
സുരക്ഷിതമായ
കെട്ടിടത്തിനുള്ളിലേക്ക്
മാറുക.
-
മഴക്കാറ്
കാണുമ്പോൾ
തുണികൾ
എടുക്കാൻ
ടെറസ്സിലേക്കോ,
മുറ്റത്തേക്കോ
ഇടിമിന്നലുള്ള
സമയത്ത്
പോകരുത്.
-
ഗൃഹോപകരണങ്ങളുടെ
വൈദ്യുതി
ബന്ധം
വിഛേദിക്കുക.
-
ജനലും
വാതിലും
അടച്ചിടുക.
-
ലോഹ
വസ്തുക്കളുടെ
സ്പർശനമോ
സാമീപ്യമോ
പാടില്ല.
വൈദ്യുതി
ഉപകരണങ്ങളുടെ
സാമീപ്യവും
ഒഴിവാക്കുക.
-
ടെലിഫോൺ
ഉപയോഗിക്കുന്നത്
ഒഴിവാക്കാൻ
ശ്രമിക്കുക.
-
ഇടിമിന്നലുള്ള
സമയത്ത്
കുളിക്കുന്നത്
ഒഴിവാക്കുക.
-
കഴിയുന്നത്ര
ഗൃഹാന്തർ
ഭാഗത്ത്
ഭിത്തിയിലോ
തറയിലോ
സ്പർശിക്കാതെ
ഇരിക്കുക.
-
ഇടിമിന്നലുള്ള
സമയത്ത്
ടെറസ്സിലോ
മറ്റ്
ഉയരമുള്ള
സ്ഥലങ്ങളിലോ
വൃക്ഷ
കൊമ്പിലോ
ഇരിക്കുന്നത്
അപകടകരമാണ്.
-
വീടിനു
പുറത്താണങ്കിൽ
വൃക്ഷങ്ങളുടെ
ചുവട്ടിൽ
നിൽക്കരുത്.
-
വാഹനത്തിനുള്ളിൽ
ആണെങ്കിൽ
തുറസ്സായ
സ്ഥലത്ത്
നിർത്തി,
ലോഹ
ഭാഗങ്ങളിൽ
സ്പർശിക്കാതെ
ഇരിക്കണം.
-
ഇടിമിന്നൽ
ഉണ്ടാകുമ്പോൾ
ജലാശയത്തിൽ
ഇറങ്ങുവാൻ
പാടില്ല.
-
പട്ടം
പറത്തുവാൻ
പാടില്ല.
-
തുറസ്സായ
സ്ഥലത്താണങ്കിൽ
പാദങ്ങൾ
ചേർത്തുവച്ച്
തല
കാൽ
മുട്ടുകൾക്ക്
ഇടയിൽ
ഒതുക്കി
പന്തുപോലെ
ഉരുണ്ട്
ഇരിക്കുക.
-
ഇടിമിന്നലുള്ള
സമയം
പുറത്ത്
അയയിൽ
കിടക്കുന്ന
നനഞ്ഞ
വസ്ത്രങ്ങൾ
എടുക്കാതിരിക്കുക.
-
ഇടിമിന്നലിൽനിന്ന്
സുരക്ഷിതമാക്കാൻ
കെട്ടിടങ്ങൾക്കു
മുകളിൽ
മിന്നൽ
ചാലകം
സ്ഥാപിക്കാം.
വൈദ്യുതോപകരണങ്ങളുടെ
സുരക്ഷക്കായി
സർജ്ജ്
പ്രോട്ടക്ടര്‍
ഘടിപ്പിക്കാം.
മിന്നലിന്റെ
ആഘാതത്താൽ
പൊള്ളൽ
ഏൽക്കുകയോ
കാഴ്ച്ചയോ
കേൾവിയോ
നഷ്ടമാവുകയോ
ഹൃദയാഘാതം
സംഭവിക്കയോ
ചെയ്യാം.
മിന്നലാഘാതം
ഏറ്റ
ആളിന്റെ
ശരീരത്തിൽ
വൈദ്യുത
പ്രവാഹം
ഇല്ല
എന്ന്
മനസ്സിലാക്കണം.
അതിനാൽ
മിന്നലേറ്റ
ആളിന്
പ്രഥമ
ശുശ്രൂഷ
നൽകുവാൻ
മടിക്കരുത്.
മിന്നൽ
ഏറ്റാല്‍
ആദ്യ
മുപ്പത്
സെക്കൻഡ്
ജീവൻ
രക്ഷിക്കാനുള്ള
സുവർണ്ണ
നിമിഷങ്ങളാണ്
-
വളര്‍ത്തു
മൃഗങ്ങളെ
തുറസായ
സ്ഥലത്ത്
ഈ
സമയത്ത്
കെട്ടരുത്.
അവയെ
അഴിക്കുവാനും
സുരക്ഷിതമായി
മാറ്റി
കെട്ടുവാനും
മഴ
മേഘം
കാണുമ്പോള്‍
തുറസായ
സ്ഥലത്തെക്ക്
പോകരുത്
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
:
കൂടിയ
താപനില-
35
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
25
ഡിഗ്രി
സെൽഷ്യസ്
സിയാൽ
കൊച്ചി:
കൂടി
താപനില-
37
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില
-
26
ഡിഗ്രി
സെൽഷ്യസ്
കണ്ണൂർ:
കൂടിയ
താപനില-
36
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
29
ഡിഗ്രി
സെൽഷ്യസ്
കരിപ്പൂർ
വിമാനത്താവളം:
കൂടിയ
താപനില-
35
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
26
ഡിഗ്രി
സെൽഷ്യസ്
കൊച്ചി
വിമാനത്താവളം:
കൂടിയ
താപനില-34
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
27
ഡിഗ്രി
സെൽഷ്യസ്
കോട്ടയം
(ആർബി):
കൂടിയ
താപനില-
37
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
25
ഡിഗ്രി
സെൽഷ്യസ്
കോഴിക്കോട്:
കൂടിയ
താപനില-
35
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
28
ഡിഗ്രി
സെൽഷ്യസ്
പാലക്കാട്:
കൂടിയ
താപനില-
38
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
28
ഡിഗ്രി
സെൽഷ്യസ്
പുനലൂർ:
കൂടിയ
താപനില-
37
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
23
ഡിഗ്രി
സെൽഷ്യസ്
തിരുവനന്തപുരം
എപി:
കൂടിയ
താപനില-
34
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
26
ഡിഗ്രി
സെൽഷ്യസ്
തിരുവനന്തപുരം
സിറ്റി:
കൂടിയ
താപനില-
37
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
27
ഡിഗ്രി
സെൽഷ്യസ്
വെളളാനിക്കര:
കൂടിയ
താപനില-
38
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
26
ഡിഗ്രി
സെൽഷ്യസ്
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള,
ലക്ഷദ്വീപ്
തീരങ്ങളിൽ
മൽത്സ്യബന്ധനത്തിന്
പോകാൻ
പാടുള്ളതല്ല.
അടുത്ത
24
മണിക്കൂറിൽ
(10.05.2021)
കേരള
-
ലക്ഷദ്വീപ്
തീരങ്ങളിൽ
മണിക്കൂറിൽ
40
മുതൽ
50
കി.മീ.വേഗത്തിൽ
വീശിയടിച്ചേക്കാവുന്ന
ശക്തമായ
കാറ്റിനും
മോശം
കാലാവസ്ഥക്കും
സാധ്യതയുണ്ട്.
പ്രത്യേക
ജാഗ്രത
നിർദേശം
10-11-2021
മുതൽ
12.03.2021
വരെ
തെക്കുപടിഞ്ഞാറൻ
അറബിക്കടൽ,
അതിനോട്
ചേർന്നുള്ള
തെക്ക്
കിഴക്കൻ
അറബിക്കടൽ
എന്നീ
സമുദ്ര
മേഖലകളിൽ
മണിക്കൂറിൽ
40
മുതൽ
50
കിമീ
വരെ
വേഗതയിൽ
വീശിയടിച്ചേക്കാവുന്ന
ശക്തമായ
കാറ്റിനും
മോശം
കാലാവസ്ഥക്കും
സാധ്യതയുണ്ടെന്ന്
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
അറിയിച്ചു.
13.05.2021
:
തെക്കുപടിഞ്ഞാറൻ
അറബിക്കടൽ,
അതിനോട്
ചേർന്നുള്ള
തെക്ക്
കിഴക്കൻ
അറബിക്കടൽ
എന്നീ
സമുദ്ര
മേഖലകളിൽ
മണിക്കൂറിൽ
40
മുതൽ
50
കിമീ
വരെയും
ചില
അവസരങ്ങളിൽ
60
കിമീ
വരെ
വേഗതയിലും
വീശിയടിച്ചേക്കാവുന്ന
ശക്തമായ
കാറ്റിനും
മോശം
കാലാവസ്ഥക്കും
സാധ്യതയുണ്ടെന്ന്
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
അറിയിച്ചു.
14
-05
-2021
:
തെക്ക്
പടിഞ്ഞാറൻ
അറബിക്കടൽ
അതിനോട്
ചേർന്നുള്ള
തെക്ക്
കിഴക്കൻ
അറബിക്കടൽ
എന്നീ
സമുദ്ര
മേഖലകളിൽ
മണിക്കൂറിൽ
40
മുതൽ
50
കിമീ
വരെയും
ചില
അവസരങ്ങളിൽ
60
കിമീ
വരെ
വേഗതയിലും
വീശിയടിച്ചേക്കാവുന്ന
ശക്തമായ
കാറ്റിനും
മോശം
കാലാവസ്ഥക്കും
സാധ്യതയുണ്ടെന്ന്
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
അറിയിച്ചു.
മത്സ്യതൊഴിലാളികൾ
പ്രസ്‌തുത
ദിവസം
മേൽ
പറഞ്ഞ
പ്രദേശങ്ങളിൽ
മൽത്സ്യബന്ധനത്തിന്
പോകാൻ
പാടുള്ളതല്ല.
പൂജിതയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video