മാണിക്കും മകനുമെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്
കോട്ടയം: കെഎം മാണിക്കും മകന് ജോസ് കെ മാണിക്കുമെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്. കൃത്രിമ റബ്ബര്‍ വിതരണത്തിനായി 1989 മുതല്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റോയല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന കമ്പനിയുടെ പിന്നില്‍ കെഎം മാണിയും ജോസ് കെ മാണിയും ഇവരുടെ ബന്ധുക്കളുമാണെന്നാണ് പിസി ജോര്‍ജിന്റെ ആരോപണം.
കമ്പനിയുടെ ചുമതലകള്‍ വഹിക്കുന്നവരില്‍ ഒരാള്‍ മാണിയുടെ മകളുടെ ഭര്‍ത്താവാണെന്നും മറ്റൊരു പാര്‍ട്ണര്‍ അടുത്ത ബന്ധുവാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.

എംപി ആകുന്നതിന് മുപ് ജോസ് കെ മാണി കമ്പനിയുടെ പാര്‍ട്ണര്‍ ആയിരുന്നെന്നും ഇപ്പോള്‍ ഭാര്യയാണ് കമ്പനിയുടെ കാര്യങ്ങള്‍ നോക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ റബ്ബറിന് വിലകുറയുന്നതിന് കാരണം ഇതേ കമ്പി തന്നെയാണെന്നും ജോര്‍ജ് ആരോപിച്ചു.
റബ്ബര്‍ വിലയിടിവിനെതിരെ സമരം ചെയ്യുന്ന ജോസ് കെ മാണിയുടേത് നാടകം മാത്രമാണെന്നും ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications