Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതി വളപ്പിലെ വെടിവപ്പ് ദൃശ്യങ്ങള്‍

തിരുവനന്തപുരത്തിന് ഇതെന്ത് പറ്റിയെന്നാണ് ചിലര്‍ ചോദിക്കുന്നത്. ഒന്ന് പറഞ്ഞാല്‍ രണ്ടാമത്തേതിന് വെടിവക്കുന്ന രീതി എവിടെ നിന്ന് വന്നു എന്നും ചോദിക്കുന്നവരുണ്ട്.

കഴിഞ്ഞ മാസം വിമുക്ത ഭടനാണ് വെടിയുതിര്‍ത്തതെങ്കില്‍ ഇപ്പോള്‍ ഒരു റെയില്‍വേ പോലീസുകാരനും. കഴിഞ്ഞ തവണ രണ്ട് പേര്‍ക്ക് പരിക്കേറ്റെങ്കില്‍ ഇത്തവണ ആര്‍ക്കും പരിക്കേറ്റില്ല.

റെയില്‍ സ്റ്റേഷനില്‍ ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കവും അടിപിടിയും വെടിവപ്പ് വരെ എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല. അതും കോടതി വളപ്പില്‍ വച്ച്. അഭിഭാഷകരും റെയില്‍വേ പോലീസും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ ചിത്രങ്ങള്‍കാണാം

ആര്‍പിഎഫിന്റെ മര്‍ദ്ദനം

ആര്‍പിഎഫിന്റെ മര്‍ദ്ദനം

ആര്‍പിഎഫിന്റെ മര്‍ദ്ദനമേറ്റ കൃഷ്‌ണേന്ദു

 അഭിഭാഷകരുടെ പ്രതിഷേധം

അഭിഭാഷകരുടെ പ്രതിഷേധം

അഭിഭാഷകനായ രാഗേന്ദ്വുനേയും സഹോദരന്‍ കൃഷ്‌ണേന്ദുവിനേയും മര്‍ദ്ദിച്ചതില്‍ അഭിഭാഷകരുടെ പ്രതിഷേധം

 കൃഷ്‌ണേന്ദു

കൃഷ്‌ണേന്ദു

കൃഷ്‌ണേന്ദുവിനെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് കൊണ്ടു വരുന്നു.

 കോടതി വളപ്പില്‍

കോടതി വളപ്പില്‍

മൊഴി രേഖപ്പെടുത്താനായി വഞ്ചിയൂര്‍ ജില്ലാ കോടതിയിലെത്തിച്ചപ്പോള്‍ അഭിഭാഷകരും റെയില്‍വെ പോലീസുകാരും തമ്മില്‍ തര്‍ക്കം.

തര്‍ക്കം മൂത്ത് കയ്യാങ്കളി

തര്‍ക്കം മൂത്ത് കയ്യാങ്കളി

വാക്കു തര്‍ക്കം മൂത്ത് അഭിഭാഷകരം റെയില്‍വേ പോലീസും തമ്മില്‍ കയ്യാങ്കളി വരെ എത്തി.

വെടിവപ്പ്

വെടിവപ്പ്

കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ റെയില്‍വേ പോലീസ് ഇന്‍സ്പെക്ടര്‍ തോക്കെടുത്ത് ആകാശത്തേക്ക് വെടിവച്ചു.

രക്ഷപ്പെടാന്‍ ശ്രമം

രക്ഷപ്പെടാന്‍ ശ്രമം

വെടിവച്ച് റെയില്‍വേ പോലീസുകാരന്‍ വഞ്ചിയൂര്‍ പോലീസിന്റെ ജീപ്പില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷകര്‍ തടയുന്നു.

വെടിയുണ്ട

വെടിയുണ്ട

സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത വെടിയുണ്ട.

കൃഷ്‌ണേന്ദുവിന്റെ കാത്തിരിപ്പ്

കൃഷ്‌ണേന്ദുവിന്റെ കാത്തിരിപ്പ്

വികലാംഗനായ കൃഷ്‌ണേന്ദുവിനെ ആശുപത്രിയിലെത്തിച്ചത് കോടതി വളപ്പിലെ സംഘര്‍ഷത്തിനും വെടിവപ്പിനും ഒക്കെ ശേഷമായിരുന്നു.

പരിക്ക് ഗുരുതരം

പരിക്ക് ഗുരുതരം

മൂക്കും ചുണ്ടും പൊട്ടി രക്തമൊലിച്ച നിലയിലാണ് കൃഷ്‌ണേന്ദുവിനെ ആശുപത്രിയില്‍ എത്തിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+