കൊലപാതകം... യുഎഇയില്‍ രണ്ട് മലയാളികള്‍ക്ക് വധശിക്ഷ
ദുബായ്: യുഎഇയില്‍ രണ്ട് മലയാളികളെ വധശിക്ഷയ്ക്ക് വിധിച്ചു. വ്യത്യസ്ത കൊലപാതക കേസുകളിലാണ് ശിക്ഷ വിധിച്ചിരിയ്ക്കുന്നത്.
ഷാര്‍ജയിലേയും റാസല്‍ ഖൈമയിലേയും കോടതികളാണ് വധശിക്ഷ വിധിച്ചിരിയ്ക്കുന്നത്. കണ്ണൂര്‍ സ്വദേശിയും ചാവക്കാട് സ്വദേശിയും ആണ് ശിക്ഷ വിധിയ്ക്കപ്പെട്ട് യുഎഇയിലെ ജയിലില്‍ ഉള്ളത്.
ഷാര്‍ജയില്‍ മലയാളിയെ കൊലപ്പെടുത്തിയ കേസിലാണ് കണ്ണൂര്‍ സ്വദേശിയ്ക്ക് വധശിക്ഷ. അസ്ഹര്‍ അല്‍ മദീന ട്രേഡിങ് സെന്റര്‍ മാനേജര്‍ ആയിരുന്ന അബ്ദുള്‍ ഖാദറിനെയാണ് കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ ബാസിത് കൊലപ്പെടുത്തിയത്.
2013 സെപ്തംബര്‍ ആറിനായിരുന്നു സംഭവം. അബൂബക്കറിന്റെ കൈവശം ഉണ്ടായിരുന്ന പണം സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം. അബൂബക്കറിന്റെ സ്ഥാപനത്തിലെ ജീവനക്കാരന് ആയിരുന്നു ബാസിത്.
ഫിലിപ്പീന്‍സുകാരനായ സുഹൃത്തിനെ വധിച്ച കേസിലാണ് ചാവക്കാട് സ്വദേശിയ്ക്ക് വധശിക്ഷ വിധിച്ചത്. ഇയാളുടെ ചില സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഫിലിപ്പീന്സുകാരന് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായാണ് പറയുന്നത്. ഇതൊരു പതിവായപ്പോഴാണ് കൊലപ്പെടുത്തിയത്.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications