സ്മാര്‍ട്ട് സിറ്റി യോഗം, ശര്‍മ പങ്കെടുത്തില്ല

സ്മാര്‍ട് സിറ്റി സംബന്ധിച്ച് ടീകോമും സര്‍ക്കാറും തമ്മില്‍ അനിശ്ചിതമായി തര്‍ക്കങ്ങള്‍ നീളുന്നതുകൊണ്ട് തന്നെ ഇത് ശ്രദ്ധേയമാവുകയും ചെയ്തു.
ജൂണ്‍ 28 തിങ്കളാഴ്ച വൈകിട്ട് നാലിന് ആരംഭിക്കാനിരുന്ന യോഗം കമ്പനി ചെയര്‍മാനായ മന്ത്രി എത്താതതുകാരണം വൈകി. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സംസ്ഥാന ഐടി സെക്രട്ടറി അജയകുമാര്‍ ആണ് യോഗത്തില്‍ പങ്കെടുത്തത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് മന്ത്രിയുടെ ഓഫീസില്‍നിന്ന് വ്യക്തമാക്കിയത്. എന്നാല്‍ എത്തില്ലെന്ന് മന്ത്രി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അറിയിച്ചിട്ടില്ല. ഇതിനിടെ സ്മാര്‍ട് സിറ്റി പദ്ധതി സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തണമെന്നാവശ്യപ്പെട്ട് ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ യോഗസ്ഥലത്തേക്ക് പ്രകടനം നടത്തി. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.
സ്മാര്‍ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം മൂന്നു മാസം കൂടുമ്പോള്‍ ചേരേണ്ട ബാധ്യത ഉളളതു കൊണ്ട് മാത്രം നടത്തേണ്ട അവസ്ഥയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications