ലങ്കന്‍ ജയിലില്‍ കലാപം:27പേര് മരിച്ചു

വെള്ളിയാഴ്ചയാണ് ജയിലില്‍ കലാപം തുടങ്ങിയത്. പൊലീസിലെ ഒരു വിഭാഗവും തടവുകാരും തമ്മിവുണ്ടായ അസ്വാരസ്യം ആണ് കലാപത്തിലേക്ക് വഴിവെച്ചത്. മൊബൈല്‍ ഫോണുകളും ലഹരി മരുന്നും ജയിലിലെ സെല്ലുകളില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പരിശോധനക്കെത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
പരിശോധന എതിര്‍ത്ത തടവുകാര്‍ പ്രകോപിതരായതിനെ തുടര്‍ന്ന് പൊലീസ് നിറയൊഴിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായ തടവുകാര്‍ പൊലീസിന്റെ തോക്കുകള്‍ പിടിച്ചെടുത്ത് തിരിച്ചു വെടിവെച്ചതാണ് സുരക്ഷാ ഉദ്യോഗസ്ഥരും മരിക്കാന്‍ കാരണമായത്.
ഇരുക്കൂട്ടരും തമ്മിലുള്ള വെടിവെപ്പ് രണ്ട് മണിക്കൂറോളം സമയം നീണ്ടു നിന്നു എന്നാണ് റിപ്പോര്‍ട്ട്. കലാപം നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് തടവുപുള്ളികള്‍ക്ക് നേരെ കണ്ണീര് വാതകം പ്രയോഗിച്ചു. തുടര്‍ന്ന് ജയിലില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.
കലാപത്തിനിടെ നിരവധി ജയില്‍പുള്ളികള്‍ ജയില്‍ ചാടി എന്നും റിപ്പോര്‍ട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications