നോര്‍വേ: ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് തടവ് ശിക്ഷ

സ്കൂള്‍ ബസ്സില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ വഴക്കുപറഞ്ഞതിനാണ് നടപടി. ഇത്തരം കുസൃതികള്‍ ആവര്‍ത്തിച്ചാല്‍ നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്നു പറഞ്ഞ് മകനെ ഭീഷണിപ്പെടുത്തിയെന്നതാണ് ആന്ധ്രസ്വദേശിയായ സോഫ്റ്റ്വെയര് എന്‍ജിനിയറായ ചന്ദ്രശേഖറിനെതിരേയുള്ള കുറ്റം. മകനെ ശരിയായി പരിപാലിക്കാന്‍ തയ്യാറാകാതെ ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് പേടിപ്പിച്ചതിനാണ അനുപമയെ അഴിയ്ക്കുള്ളിലാക്കിയിരിക്കുന്നത്.
രണ്ടു പേരും നിയമസഹായം തേടി ഇന്ത്യന്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു. പക്ഷേ, നോര്‍വേയിലെ നിയമത്തെ മാനിച്ചുകൊണ്ടേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂവെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചിരുന്നു. ഒമ്പതുമാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പിതാവ് ഭീഷണിപ്പെടുത്തിയ വിവരം കുട്ടി ടീച്ചറെ അറിയിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പരാതി നല്‍കുകയായിരുന്നു.
More From
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications