പത്താന്‍കോട് ആക്രമണം നടത്തിയത് പാക്കിസ്താനികളാണെന്നതിന് തെളിവില്ലെന്ന് പാക്ക് അന്വേഷണസഘം
പത്താന്‍കോട്: പത്താന്‍കോട് ഭീകരാക്രമണത്തില്‍ പാക്കിസ്താനികള്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഇന്ത്യയ്ക്ക് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ഇന്ത്യയില്‍ എത്തിയ പാക് അന്വേഷണ സംഘം പറഞ്ഞു.
തന്ത്ര പ്രധാന മേഖലകളിലേക്ക് സംഘത്തെ കടത്തി വിടില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ മെയിന്‍ എന്‍ട്രന്‍സിലൂടെ കടത്തിവിടാതെ മിലിറ്ററി എയര്‍ബെയ്സില്‍ 55 മിനിട്ട് നേരത്തെ അന്വേഷണത്തിന് അനുവാദം നല്കി.

ഇന്ത്യയും പാകിസ്താനും സംയുക്തമായാണ് പത്താന്‍കോട് ആക്രമണം അന്വേഷിക്കുന്നത്. മാര്‍ച്ച് 29 നായിരുന്നു അഞ്ചംഗ സംഘം പത്താന്‍കോടില്‍ എത്തിയത്. തീവ്രവാദികള്‍ പ്രവേശിച്ച സ്ഥലവും സംഘം പരിശോധന നടത്തി.
കുറഞ്ഞ സമയത്തിനുള്ളില്‍ തെളിവുകള്‍ സ്വീകരിക്കാന്‍ സമയം ലഭിച്ചില്ല എന്നാണ് പാക് സംഘം പറയുന്നത്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ചയാണ് സംഘം മടങ്ങിയത്. കൊല്ലപ്പെട്ട നാല് തീവ്രവാദികളുടെ ഡിഎന്‍എ സാമ്പിളുകളും ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും അന്വേഷണ സംഘവുമായി പങ്കുവെച്ചിട്ടുണ്ട്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications