ജോണ്സണ്& ജോണ്സണ് പൗഡര്‍ ഉപയോഗിച്ച് കാന്‍സര്‍: കമ്പനിയ്ക്ക് 55 മില്ല്യണ്‍ ഡോളര്‍ പിഴ
ന്യൂയോര്‍ക്ക്: ജോണ്സണ്& ജോണ്സണ് കമ്പനിയ്ക്ക് യുഎസ് കോടതി 55 മില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തി.പൗഡര്‍ ഉപയോഗിച്ച് അണ്ഡയാശയത്തില് കാന്‍സര്‍ ബാധിച്ച് മരിച്ച യുവതിയുടെ വീട്ടുക്കാർ നൽകിയ പരാതിയിലാണ് വിധി.
കമ്പനിയുടെ ടാല്‍ക്കം പൗഡറിന്റെ ആരോഗ്യസംരക്ഷത്തെ ചോദ്യം ചെയ്ത് വർഷങ്ങൾക്ക് മുൻപ് യുവതി നല്കിയ പരാതി നൽകിയിരുന്നു.കുട്ടികളുടെ പൗഡറിന് ലോകപ്രശസ്തി ആര്‍ജിച്ച ജോണ്സണ്& ജോണ്സണ് കമ്പനിയുടെ പൗഡര്‍ കാലങ്ങളായി ഉപയോഗിക്കുന്ന കാൻസർ ബാധിച്ച യുവതിയാണ് പരാതി നല്‍കിയത്.

പരാതി നല്‍കിയിട്ടും കമ്പനി അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. 1200 പരാതികളാണ് നിലവില്‍ കമ്പനിക്കെതിരെ വന്നിരിക്കുന്നത്. പൗഡറിന്റെ ഉപയോഗം കാന്‍സറിന് കാരണമാകുന്നു എന്നാണ് പല പരാതികളിലും പരാമര്‍ശിച്ചിരിക്കുന്നത്.
യുവതിയുടെ മരണശേഷമാണ് ഇപ്പോൾ കേസിൽ വിധി വന്നിരിക്കുന്നത്. കമ്പനിയുടെ ടാല്‍ക്കം പൗഡറിന് മാത്രമല്ല, ഒട്ടുമിക്ക ഉത്പനങ്ങള്‍ക്കും എതിരെ പരാതി ഉയര്‍ന്നിരുന്നു. പ്രൊഡക്ടറുകളെ ന്യായീകരിക്കുക മാത്രമാണ് ഇത്രകാലമായി കമ്പനി ചെയ്തിരുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications