തുര്‍ക്കിയിലെ ഹിതപരിശോധന...എര്‍ദോഗനു ജയം,പരമാധികാരം, ക്രമക്കേടെന്ന് പ്രതിപക്ഷം
എര്ദോഗന് 51.3 ശതമാനം വോട്ട് നേടി
അങ്കാറ: പ്രസിഡന്റിനു കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന ഹിത പരിശോധനയില്‍ തുര്‍ക്കി പ്രസിഡന്റ് തയ്ബ് എര്‍ദോഗനു വിജയം. 98.2 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 51.3 ശതമാനം വോട്ട് നേടിയാണ് എര്ദോഗന് കരുത്തുകാട്ടിയത്. ഹിത പരിശോധനഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും തങ്ങള്‍ ജയം നേടിയതായി ഭരണകക്ഷി അവകാശപ്പെട്ടു. എന്നാല്‍ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച പ്രതിപക്ഷം വീണ്ടും വോട്ടണമെന്നും ആവശ്യപ്പെട്ടു.

രാജ്യം ചരിത്രപരമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നാണ് ഹിത പരിേേശാധനയില്‍ വിജയം നേടിയ എര്ദോഗന് പ്രതികരിച്ചത്. അതേസമയം ഇതു ജനങ്ങളുടെ തീരുമാനമാണെന്നും രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ പുതിയ ഏടാണ് ഇതെന്നും പ്രധാനമന്ത്രി ബിനാലി യില്‍ദിറിം പറഞ്ഞു. ഹിത പരിശോധനയില്‍ ജയം നേടിയതോടെ പാര്‍ലമെന്റ് പിരിച്ചുവിടുന്നതടക്കം വലിയ അധികാരങ്ങള്‍ എര്‍ദോഗനു ലഭിക്കും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications