ചേറ്റുവ കടലില്‍ പട്രോളിങ് സജീവം; അനധികൃത മത്സ്യബന്ധനം പിടികൂടി, ലക്ഷങ്ങള്‍ പിഴ ഈടാക്കും!
തൃശൂര്‍: വാടാനപ്പള്ളി ചേറ്റുവയില്‍ ഫിഷറീസ് വകുപ്പിന്റെ പട്രോളിങ് സജീവം. അഞ്ജലി എന്ന ബോട്ടിലാണ് രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പട്രോളിങ്. നേരത്തേ അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷന് പരിധിയില്‍ ഉണ്ടായിരുന്ന ബോട്ടാണ് നിരന്തരം പ്രശ്നങ്ങളുണ്ടാകുന്ന ചേറ്റുവയില്‍ എത്തിയത്. അതുകൊണ്ടുതന്നെ ജില്ലയിലെ കടലില്‍ മുഴുവന്‍ പട്രോളിങ്ങുണ്ടാകും. രണ്ട് സ്രാങ്ക്, രണ്ട് ഗാര്‍ഡ്, ഒരു ഇന്ബൗണ്ടറിങ് ഓഫീസര്‍, ഒരു സഹായി എന്നിവര്‍ അടങ്ങിയ ആറു പേരുള്ളതാണ് പട്രോളിങ് ബോട്ട്.

ഫിഷറീസ് അസി. ഡയറക്ടറാണ് ഇന്ബൗണ്ടറിങ് ഓഫീസര്‍. കഴിഞ്ഞദിവസം പട്രോളിങ്ങിനിടെ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന ഒരു ബോട്ട് പിടികൂടി കേസെടുത്തു. രണ്ടലക്ഷം രൂപ വരെയാണ് നിയമവിരുദ്ധ മത്സ്യബന്ധനത്തിന് പിഴ ചുമത്തുന്നത്. ഇന്നലെ സംശയാസ്പദമായ നിലയില്‍ മറ്റൊരു ബോട്ടും പിടിച്ച് കരയ്ക്കെത്തിച്ചെങ്കിലും രേഖകള്‍ ഹാജരാക്കിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചുപോകാനായത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications