നിസാന്‍ 20000 പേരെ ഒഴിവാക്കുന്നു
ടോക്കിയോ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജപ്പാനിലെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ നിസ്സാന്‍ ഇരുപതിനായിരം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു. ഒരു വര്‍ഷത്തിനകം ഇത് നടപ്പിലാക്കുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് കാര്‍ലോസ് ഘോസന്‍ അറിയിച്ചു.
20000തൊഴിലാളികളെ ഒഴിവാക്കുന്നതോടെ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം 215000 ആയി കുറയും. തൊഴിലാളികളെ പിരിച്ചുവിടുന്നതിന് പുറമെ പ്രവൃത്തി സമയം വെട്ടിക്കുറയ്ക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.
സാന്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വാഹനവിപണിയിലുണ്ടായ തിരിച്ചടി മൂലം ഈ സാമ്പത്തികവര്‍ഷം കമ്പനിയ്ക്ക് 290കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.
വാഹന വിപണിയില്‍ മാന്ദ്യം തുടരുന്ന സാഹചര്യത്തില്‍ ഹോണ്ടയും ജനറല്‍ മോട്ടോഴ്സും ജീവനക്കാരെ ഉടന്‍ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടെയോട്ടോ, മിസ്തുബിഷി തുടങ്ങിയ വന്‍ കമ്പനികളും ഈ വര്‍ഷം നഷ്ടമാണ് പ്രതീക്ഷിയ്ക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications