യോഗി സര്‍ക്കാര്‍ വാക്കുപാലിച്ചു! രക്ഷകന്റെ തനി നിറം പുറത്ത്; ഓക്സിജന്‍ എത്തിച്ചത് കള്ളിമറക്കാന്
അഴിമതി കൊടും കാര്യസ്ഥത ന്നെീ കുറ്റങ്ങളാണ് കഫില് ഖാനു മോല് ചുമര്‍ത്തിയിരിക്കുന്നത്.
Recommended Video

ലഖ്നൗ: ഗോരഖ്പൂരില്‍ ഓക്സിജന്റെ അഭാവം മൂലം കുഞ്ഞുങ്ങള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശു രോഗ വിദഗ്ധന്‍ ഡോക്ടര്‍ കഫില് ഖാനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നേരത്തെ ഡോക്ടറിനെതിരെ ക്രിമിനല്‍ കുറ്റം ചുമര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

കഫില് ഖാന് ബിആര്‍ഡിയില്‍ നിന്ന് ഓക്സിജന്‍ സിലിണ്ടര്‍ തന്റെ സ്വാകാര്യ ക്ലീനിക്കിലേക്ക് മാറ്റിയിരുന്നതായി പ്രത്യേക സംഘം കണ്ടെത്തിയിരുന്നു. അഴിമതി കൊടും കാര്യസ്ഥത ന്നെീ കുറ്റങ്ങളാണ് കഫില് ഖാനു മോല് ചുമര്‍ത്തിയിരിക്കുന്നത്.

കുട്ടികളുടെ മരണത്തിനു കാരണം
രാജ്യത്തെ തന്നെ ഞെട്ടിച്ച ഗോരാഖ്പൂര്‍ ദുരന്തത്തിനു പിന്നില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുണ്ടായ പിഴവാണെന്ന് പ്രത്യേക അന്വേഷണ സംഘം ക ണ്ടെത്തിയിരുന്നു. കഫില്ഖാന് ഉള്‍പ്പെടെ എട്ടു പേര്‍ക്കെതി അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഓക്സിജന്‍ കടത്തിയ ഡോക്ടര്‍
പ്രാണന് രക്ഷിക്കേണ്ട ആളുകള്‍ തന്നെയാണ് ഇവിടെ പ്രാണനെടുത്തിരിക്കുന്നത്.ഡോക്ടര്‍ കഫില് ഖാന് തന്റെ സ്വകാര്യ ക്ലീനിക്കിലേക്ക് മെഡിക്കല്‍ കോളേജിലെ ഓക്സിജന്‍ സിലിണ്ടറുകള്‍ മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ഓക്സിജന്റെ അഭാവം ഉണ്ടായതും 70 ഓളം കുരുന്നുകലുടെ ജീവന് നഷ്ടപ്പെട്ടതും.

ആദ്യം സസ്പെന്ഷന്
ഗോരാഖ്പൂരില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്വകാര്യ പ്രാകടീസ് നടത്തിയെന്ന് ആരോപിച്ചു ഡോക്ടര്‍ കഫില് ഖാനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജില്ല ഭരണ കൂടം നടത്ചിയ അന്വേഷണത്തിലായിരുന്നു കള്ളി പുറം ലോകം അറിഞ്ഞത്.കടാതെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിങ്ങിന്റെ നിര്‍ദേശം അദ്ദഹം ലംഘിച്ചിരുന്നു. കുട്ടികള്‍ മരിച്ച ദിവസം അനുമതിയില്ലാതെ അവധിയില്‍ പ്രവേശിക്കുക കൂടാതെ ഓക്സിജന്റെ അഭാവം മേല്‍ ഉദ്ദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുക എന്നീ ആരോപണങ്ങളാണ് ഡോക്ടറിനു മേല്‍ ചുമര്‍ത്തിയിരിക്കുന്നത്.

അറിഞ്ഞു കൊണ്ടുള്ള കളി
ഓക്സിജന്‍ കടത്തലും അതുമായി ബന്ധപ്പെട്ട് നടന്ന സംഭവ വികാസങ്ങളെല്ലാം തന്നെ ആശുപത്രി അധികൃതരുമായുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു. കുഞ്ഞുങ്ങളുടെ മരണത്തില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവര്ക്കും ഈ കെടും ക്രൂരതയില്‍ പങ്കുണ്ട്. കുട്ടികളുടെ ദാരുണ മരണവുമായി ബന്ധപ്പെട്ട് ബിആര്‍ഡി മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പല്‍ രാജീവ് ശുക്ര, ഭാര്യ പൂര്‍ണ്ണിമ ശുക്ല എന്നിവരെ ആശുപത്രിയില്‍ നിന്ന് മറ്റുകയും അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഡേക്ടര്‍ ആദ്യം ദൈവദൂതന്
ആഗസ്റ്റ് 10 ഓടെ ഓക്സിജന്റെ വിതരണം നിലക്കുമെന്ന് അധികൃതര്‍ക്ക് അറിവുണ്ടായിരുന്നു. ഓക്സിജന്റെ അവസാന അംശവും തീര്‍ന്നതിനെ തുടര്‍ന്നാണ് ശിശുരോഗവിഭാഗം തലവനായ കഫീല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ തേടിയിറങ്ങി. മറ്റ് ആശുപത്രികളില്‍ നിന്നും ക്ലിനിക്കുകളില്‍ നിന്നുമായി 12 സിലിണ്ടറുകള്‍ ഡോക്ടര്‍ സ്വന്തം പണം മുടക്കി വാങ്ങി കുട്ടികളുടെ ചികിത്സയ്ക്കായി നല്‍കിയിരുന്നു. ഇത് വാര്‍ത്തയായതോടെ സമൂഹമാധ്യമങ്ങള്‍ കഫീലിനെ അഭിനന്ദിച്ച് രംഗത്തെത്തി. വാര്‍ത്തള്‍ വന്നതിന് പിന്നാലെയാണ് കഫീലിനെതിരെ വിവാദങ്ങള്‍ അലയടിച്ചത്.

യോഗി സര്‍ക്കാര്‍
ഓക്സിജന്‍ വിതരണത്തില്‍ കുടിശികയുണ്ടെന്നാരോപിച്ചാണ് മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ വിതരണം തടസപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് യോഗി സര്‍ക്കാര്‍ മുന്നോട്ട് വന്നിരുന്നു. ജപ്പാന് ജ്വരം മാത്രമാണ് കുട്ടികളുടെ മരണത്തിന് കരണമെന്ന് സര്‍ക്കാര്‍ വാദിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications