ദില്ലിയില്‍ മെട്രോ സ്റ്റേഷനില്‍ അശ്ലീല വീഡിയോ; അമ്പരന്ന് യാത്രക്കാര്‍, മൊബൈലില്‍ പകര്‍ത്തി
സംഭവം അന്വേഷിക്കാന്‍ ദില്ലി മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ് പ്രത്യേക സമിതിയെ നിയോഗിച്ചു.
ദില്ലി: ദില്ലിയില്‍ തിരക്കേറിയ മെട്രോ സ്റ്റേഷനില്‍ അശ്ലീല വീഡിയോ പ്രദര്‍ശനം. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലെ വലിയ സ്ക്രീനിലാണ് അശ്ലീല രംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സംഭവം അന്വേഷിക്കാന്‍ ദില്ലി മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ് പ്രത്യേക സമിതിയെ നിയോഗിച്ചു. ഒരു സ്ഥിരം യാത്രക്കാരനാണ് വീഡിയോ എടുത്തിരിക്കുന്നത്. നിരവധി യാത്രക്കാര്‍ വീഡിയോ കണ്ടു. സ്റ്റേഷനിലെ ഏറ്റവും വലിയ സ്ക്രീനിലാണ് വീഡിയോ കണ്ടത്.
നിരവധി യാത്രക്കാര്‍ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതാണ് ഈ സ്ക്രീന്‍. ഈ മാസം ഒമ്പതിനാണ് സംഭവം. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
More From
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications