ഇന്ധന വില; മഹാമാരിക്കാലത്തെങ്കിലും ജനങ്ങളെ കൊല്ലാകൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം;
കേന്ദ്ര-
സംസ്ഥാന
സര്‍ക്കാരുകള്‍
അടിയന്തരമായി
ഇടപെട്ട്
ഇന്ധന
വില
നിയന്ത്രിക്കണമെന്ന്
മുൻ
മുഖ്യമന്ത്രി
ഉമ്മൻചാണ്ടി.
യുഡിഎഫ്
സര്‍ക്കാര്‍
പെട്രോള്‍/
ഡീസല്‍
വില
കുതിച്ചു
കയറിയപ്പോള്‍
നാല്
തവണ
അധിക
നികുതി
വേണ്ടെന്നു
വച്ച്
619.17
കോടിയുടെ
സമാശ്വാസം
നല്കി.
വര്‍ധിപ്പിച്ച
വിലയുടെ
അധികനികുതിയെങ്കിലും
ഉപേക്ഷിക്കാന്‍
ഇടതുസര്‍ക്കാര്‍
തയാറാകണം.
കഴിഞ്ഞ
നിയമസഭാ
തെരഞ്ഞെടുപ്പ്
വേളയില്‍
23
ദിവസം
തുടര്‍ച്ചയായി
മോദി
സര്‍ക്കാര്‍
ഇന്ധനവില
മരവിപ്പിച്ചിരുന്നു.
ഇന്ധനവില
ഇപ്പോഴും
നിയന്ത്രിക്കുന്നത്
കേന്ദ്രസര്‍ക്കാരാണെന്നു
വ്യക്തം.
മഹാമാരിക്കാലത്തെങ്കിലും
ജനങ്ങളെ
കൊല്ലാകൊല
ചെയ്യുന്നത്
അവസാനിപ്പിക്കണമെന്നും
ഉമ്മൻചാണ്ടി
ഫേസ്ബുക്കിൽ
കുറിച്ചു.
പോസ്റ്റ്
വായിക്കാം.
പെട്രോള്‍ വില നൂറു രൂപ കഴിഞ്ഞിട്ടും ചെറുവിരല്‍ അനക്കാത്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ വീണ്ടും വീണ്ടും ദ്രോഹിക്കുമ്പോൾ, കോൺഗ്രസ് നേതൃത്വത്തിൽ രാജ്യവ്യാപകമായ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രതിഷേധം ജനരോഷത്തിന്റെ പ്രതിഫലനമായിരുന്നു.ഒരു മാസത്തിനിടെ ഇരുപത് തവണ ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരും നികുതിയിളവുപോലും നല്കാത്ത സംസ്ഥാന സര്‍ക്കാരും ഒരുപോലെ കുറ്റവാളികളാണ്. ഇത് വലിയ വിലക്കയറ്റത്തിനാണ് വഴിയൊരുക്കിയത്.
അന്താരാഷ്ട്രവിപണയില്‍
ബെന്റ്
ഇനം
ക്രൂഡിന്
വില
71
ഡോളറാണ്.
2008ല്‍
യുപിഎ
ഭരണകാലത്ത്
ക്രൂഡ്
ഓയില്‍
വില
145.31
ഡോളര്‍
ആയിരുന്നപ്പോള്‍
രാജ്യത്ത്
പെട്രോളിന്
50.62
രൂപയും
ഡീസലിന്
34.86
രൂപയുമായിരുന്നു
വില.
ബിജെപി
സര്‍ക്കാര്‍
അധികാരത്തിലേറിയത്
ഇന്ധന
വില
കുറയ്ക്കും
എന്നു
വാഗ്ദാനം
നല്കിയാണ്.
പെട്രോളിന്റെ
അടിസ്ഥാന
വില
ലിറ്ററിന്
വെറും
34.19
ഉം
ഡീസലിന്
36.32
ഉം
രൂപയാണ്.
ഇതിന്റെ
മൂന്നിരട്ടി
വിലയിട്ടാണ്
ജനങ്ങളെ
പിഴിയുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് വിലക്കുതിപ്പിന്റെ പ്രധാന ഘടകം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48 രൂപയായിരുന്ന എക്‌സൈസ് നികുതിയാണ് ഇപ്പോള്‍ 32.90 രൂപയായത്. ഡീസലിന് 3.56 രൂപയായിരുന്നത് 31.80 രൂപയായി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 21.36 രൂപയും ഡീസലിന് 31.80 രൂപയുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍മല സീതാരാമന്‍- ചിത്രങ്ങള്‍
കേന്ദ്ര-
സംസ്ഥാന
സര്‍ക്കാരുകള്‍
അടിയന്തരമായി
ഇടപെട്ട്
വില
നിയന്ത്രിക്കണം.
യുഡിഎഫ്
സര്‍ക്കാര്‍
പെട്രോള്‍/
ഡീസല്‍
വില
കുതിച്ചു
കയറിയപ്പോള്‍
നാല്
തവണ
അധിക
നികുതി
വേണ്ടെന്നു
വച്ച്
619.17
കോടിയുടെ
സമാശ്വാസം
നല്കി.
വര്‍ധിപ്പിച്ച
വിലയുടെ
അധികനികുതിയെങ്കിലും
ഉപേക്ഷിക്കാന്‍
ഇടതുസര്‍ക്കാര്‍
തയാറാകണം.
കഴിഞ്ഞ
നിയമസഭാ
തെരഞ്ഞെടുപ്പ്
വേളയില്‍
23
ദിവസം
തുടര്‍ച്ചയായി
മോദി
സര്‍ക്കാര്‍
ഇന്ധനവില
മരവിപ്പിച്ചിരുന്നു.
ഇന്ധനവില
ഇപ്പോഴും
നിയന്ത്രിക്കുന്നത്
കേന്ദ്രസര്‍ക്കാരാണെന്നു
വ്യക്തം.
മഹാമാരിക്കാലത്തെങ്കിലും
ജനങ്ങളെ
കൊല്ലാകൊല
ചെയ്യുന്നത്
അവസാനിപ്പിക്കണം.
വീണ്ടും ഉയർന്ന് ഇന്ധന വില; തിരുവനന്തപുരത്ത് പെട്രോൾ വില 98 കടന്നു
ക്യൂട്ട് ലുക്കിൽ വൈഭവി ഉപാധ്യായ- ചിത്രങ്ങൾ കാണാം
Recommended Video