ഇസ്ലാമോ ഫോബിക് കണ്ടന്റായി പ്രചരിപ്പിക്കുന്നത് വർഗ്ഗീയ സംഘടനകൾ;സമസ്ത നേതാവിനെ പിന്തുണച്ച് എംഎസ്എഫ് പ്രസിഡന്റ്
മലപ്പുറം; പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച് ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാരുടെ നടപടിയെ പിന്തുണച്ച് എം എസ് എഫ് പ്രസിഡന്റ് പികെ നവാസ്. എംടി ഉസ്താദിനെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തേണ്ടതുണ്ടെന്ന് നവാസ് പറഞ്ഞു. 'സമുദായത്തിലെ പെൺകുട്ടികൾ നേടിയെടുത്ത വിപ്ലവങ്ങൾക്കു പിറകിൽ പള്ളിയങ്കണങ്ങളിലും മത പ്രഭാഷണ വേദികളിലും സാത്വികരായ പണ്ഡിതന്മാർ വിയർപ്പൊഴുക്കി പടുത്തുയർത്തിയ വിജ്ഞാന കേന്ദ്രങ്ങൾ നമുക്ക് മുന്നിലുണ്ട്.ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയിൽ വരെ സമുദായത്തിലെ പെൺകുട്ടികൾ എത്തിനിൽക്കുന്നത് ഈ സാത്വികരുടെ വിയർപ്പിന്റെ ഫലമാണ്. മുസ്‍ലിം പണ്ഡിതന്മാരെ പ്രാകൃതരും, സ്ത്രീ വിരുദ്ധരുമായി വർണ്ണിക്കാനുള്ള അവസരങ്ങൾ പാഴാക്കാതെ പോരുന്ന ലിബറൽ ധാരകൾ കാലങ്ങളായി നമുക്കിടയിലുണ്ട്. ഈ ലിബറലുകൾ നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഒരു പുരമോഗമന വാദിയാകുക എന്നൊരവസരം വീണുകിട്ടിയാൽ അതേറ്റുപിടിക്കാൻ വെമ്പുന്നവരായി നാം മാറരുത്' നവാസ് ഫേസ്ബുക്കിൽ കുറിച്ചു.
പികെ
നവാസിന്റെ
ഫേസ്ബുക്ക്
കുറിപ്പ്
ഇങ്ങനെ-സമുദായത്തിലെ
പെൺകുട്ടികൾ
നേടിയെടുത്ത
ഈ
വിപ്ലവങ്ങൾക്കു
പിറകിൽ
പള്ളിയങ്കണങ്ങളിലും,
മത
പ്രഭാഷണ
വേദികളിലും
സാത്വികരായ
പണ്ഡിതന്മാർ
വിയർപ്പൊഴുക്കി
പടുത്തുയർത്തിയ
വിജ്ഞാന
കേന്ദ്രങ്ങൾ
നമുക്ക്
മുന്നിലുണ്ട്.
മത
വിരോധികളും,
ആരാജകവാദികളും
പുരോഗമന
തോലണിഞ്ഞ്
നടത്തിയ
വിപ്ലവം
കൊണ്ടല്ല
മുസ്ലിം
പെൺകുട്ടികളുടെ
ഈ
നവോത്ഥാനം
സാധ്യമായത്.
സി
എച്ചും,
സീതി
സാഹിബും,
ബാഫഖി
തങ്ങളും
തിരികൊളുത്തുമ്പോൾ
അവരെ
വർഗ്ഗീയ
മുദ്ര
കുത്തിയ
അതേ
പൊതുബോധം
തന്നെയാണ്
ഇപ്പോഴും
നിവർന്നു
നിൽക്കുന്നത്.
ലോകത്തിലെ
ഏറ്റവും
വലിയ
ബഹിരാകാശ
ഗവേഷണ
കേന്ദ്രമായ
നാസയിൽ
വരെ
സമുദായത്തിലെ
പെൺകുട്ടികൾ
എത്തിനിൽക്കുന്നത്
ഈ
സാത്വികരുടെ
വിയർപ്പിന്റെ
ഫലമാണ്.
മുസ്‍ലിം
പണ്ഡിതന്മാരെ
പ്രാകൃതരും,
സ്ത്രീ
വിരുദ്ധരുമായി
വർണ്ണിക്കാനുള്ള
അവസരങ്ങൾ
പാഴാക്കാതെ
പോരുന്ന
ലിബറൽ
ധാരകൾ
എത്രയോ
കാലമായി
നമുക്കിടയിലുണ്ട്.
ഈ
ലിബറലുകൾ
നിശ്ചയിച്ച
മാനദണ്ഡ
പ്രകാരം
ഒരു
പുരമോഗമന
വാദിയാകുക
എന്നൊരവസരം
വീണുകിട്ടിയാൽ
അതേറ്റുപിടിക്കാൻ
വെമ്പുന്നവരായി
നാം
മാറരുത്.
ആദരണീയനായ
എംടി
ഉസ്താദിനെതിരായി
ഇപ്പോൾ
നടന്നു
കൊണ്ടിരിക്കുന്ന
ലിഞ്ചിങ്
ഒട്ടും
നിഷ്കളങ്കമായി
ഉയർന്നു
വന്നതല്ല.
ഒരു
ഇസ്ലാമോ
ഫോബിക്
കണ്ടന്റായി
സാമൂഹിക
മാധ്യമത്തിൽ
ഇവയെല്ലാം
പ്രചരിപ്പിക്കുന്നത്
ഈ
അടുത്ത്
ഉയർന്നുവന്ന
ചില
വർഗ്ഗീയ
സംഘടനകളാണ്.
തെറ്റുപറ്റുന്നവരെ
തിരുത്താൻ
വേണ്ട
ജാഗ്രതയും,
ആർജ്ജവവും,
പക്വതയുമെല്ലാം
സമുദായത്തെ
നയിക്കുന്ന
പണ്ഡിത
സഭക്കുണ്ട്.
മുമ്പ്
ആദരണീയനായ
കല്ലായി
സാഹിബിന്
സംഭവിച്ച
അബദ്ധം
നേതൃത്വം
എത്ര
ജാഗ്രതയോടെയാണ്
കൈകാര്യം
ചെയ്തതെന്ന്
നമുക്കറിയാവുന്നതാണ്.
എന്നാൽ
സാമൂഹിക
മാധ്യമത്തിലും,
ചാനൽ
മുറികളിലും
കയറി
നേതാക്കൾക്കും,
പണ്ഡിതന്മാർക്കും
സറ്റഡീ
ക്ലാസെടുത്ത്
തങ്ങളുടെ
വായ്‌താരികൾ
കൊണ്ട്
നേതാക്കൾ
"നല്ലകുട്ടികൾ"
ആകുന്നുണ്ടന്ന്
പ്രസ്താവിക്കുന്ന
അഭിനവ
ജലീലുമാരെ
തിരിച്ചറിയാൻ
സമൂഹത്തിന്
പക്വതയുണ്ടന്ന്
ഇത്തരം
വ്യക്തികൾ
ഓർമ്മയിൽ
വെക്കുന്നത്
നന്നായിരിക്കും.
ആദരണീയനായ
എം.ടി
ഉസ്താദിനെ
വികലമായി
ചിത്രീകരിക്കാൻ
ശ്രമിക്കുന്നവരുടെ
ലക്ഷ്യം
ഒറ്റപ്പെടുത്തേണ്ടതുണ്ട്,
പോസ്റ്റിൽ
പറഞ്ഞു.
പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു പെൺകുട്ടിയെ സമസ്ത വൈസ് പ്രസിഡന്റ് എംടി അബ്ദുള്ള മുസ്ല്യാർ അധിക്ഷേപിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. പെണ്‍കുട്ടിക്ക് പകരം രക്ഷിതാവിനോട് വരാന്‍ പറയാനും ഇയാൾ ആവശ്യപ്പെട്ടു. സംഭവത്തിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
Recommended Video