അമര്‍നാഥ് യാത്രികരെ കൂട്ടക്കൊല ചെയ്ത ലഷ്കര്‍ ഭീകരൻ അബു ഇസ്മായിലിനെ പോലീസ് വെടിവെച്ചുകൊന്നു!!
ശ്രീനഗർ: ലഷ്കർ ഇ തോയ്ബ കമാന്‍ഡർ അബു ഇസ്മയിലിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ജൂലൈയിൽ അമർനാഥ് തീർഥാടകരെ വധിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് അബു ഇസ്മയിൽ. എട്ട് തീർഥാടകരാണ് ജൂലൈയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

പാകിസ്താൻ പൗരനായ അബു ഇസ്മയിലിനെ കഴിഞ്ഞ മാസമാണ് ലക്ഷ്കർ കാശ്മിരീലെ കമാൻഡറാക്കി നിയമിച്ചത്. അബു ദുജാനയ്ക്ക് പകരക്കാരനായിട്ടാണ് ഇത്. കാശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ദുവാനയെ വധിക്കുകയായിരുന്നു. ഏഴ് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിലാണ് ദുവാനയെ സൈന്യം വധിച്ചത്.
ലഷ്കർ ഭീകരരെ സുരക്ഷാ സേന കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടാണ് ജൂലൈയിൽ അമർനാഥ് തീർഥാടകർക്ക് നേരെ ലഷ്കർ ആക്രമണം നടത്തിയത്. ആറ് സ്ത്രീകളടക്കം എട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്. 19 പേർക്ക് പരിക്കേറ്റു. ഇതിന്റെ സൂത്രധാരനായിരുന്നു പാക് പൗരനായ അബു ഇസ്മയിൽ. അബു ഇസ്മയിലിനെയാണ് ഇപ്പോള്‍ സൈന്യം കൊലപ്പെടുത്തിയിരിക്കുന്നത്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications