'കേരളത്തിന് തരുന്നത് നക്കാപ്പിച്ച, കേന്ദ്ര ഗ്രാന്റ് ഔദാര്യമല്ല, അവകാശമാണ്'; തോമസ് ഐസക്
കൊച്ചി: കേരളത്തിന്റെ ധനകാര്യ ഞെരുക്കത്തിന്റെ മുഖ്യകാരണം കേന്ദ്രത്തിൽ നിന്ന് ധനകാര്യ കമ്മീഷന്റെ തീർപ്പു പ്രകാരവും മറ്റു മാർഗ്ഗങ്ങൾ മുഖേനയും നമുക്ക് ലഭിക്കുന്ന ധനസഹായം മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ കുറവാണെന്നതാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ബിജെപി സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുമ്പോൾ കേരളത്തിനു നക്കാപ്പിച്ചയാണ് തരുന്നത്. ഓരോ തെരഞ്ഞെടുപ്പിനു മുമ്പും ഓരോ സംസ്ഥാനത്തും പ്രധാനമന്ത്രി പോയി പ്രഖ്യാപിച്ച പാക്കേജുകളുടെ വലിപ്പം നോക്കിയാൽ മതി എത്ര വിവേചനപരമായിട്ടാണ് കേന്ദ്ര ധനസഹായം നൽകുന്നതെന്നു മനസിലാക്കാനെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തോമസ് ഐസക് വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം
കേരളത്തിൻ്റെ ഖജനാവ് കാലിയായി. ഇപ്പോൾ പൂട്ടും. ഇന്ന് അറിയാം. സോഫ്ട് വെയറിൽ രഹസ്യ നിയന്ത്രണങ്ങൾ... എന്തൊക്കെയായിരുന്നു പുകിൽ?ഒന്നും സംഭവിച്ചില്ല. സംഭ്രമജനകമായ വാർത്തകൾ സൃഷ്ടിച്ചവർക്കു ചെറുതല്ല ചമ്മൽ. അതുകൊണ്ട് പ്ലേറ്റൊന്നു മാറ്റിയിട്ടുണ്ട്. മാധ്യമം പത്രം ചെറിയൊരു സാമ്പിൾ. "കേന്ദ്രത്തിൻ്റെ 960 കോടിയെത്തി. ഓവർ ഡ്രാഫ്റ്റിൽ നിന്നും രക്ഷപ്പെട്ട് കേരളം". റിസർവ്വ് ബാങ്കിൽ നിന്ന് അഡ്വാൻസ് എടുക്കുകയോ ഏതാനും ദിവസം ഓവർ ഡ്രാഫ്റ്റിൽ ആകുകയോ ചെയ്യുന്നത് അത്ര വലിയ മാനക്കേടായി കരുതേണ്ട കാര്യമൊന്നും ഇല്ലായെന്നു കഴിഞ്ഞൊരു പോസ്റ്റിൽ വിശദീകരിച്ചല്ലോ. 2019-20-ൽ ട്രഷറി 234 ദിവസം വെയ്സ് ആന്റ് മീൻസ് അഡ്വാൻസിലായിരുന്നു. 54 ദിവസം ഓവർ ഡ്രാഫ്റ്റിലും. 2020-21-ൽ 195 ദിവസം വെയ്സ് ആന്റ് മീന്‍സ് അഡ്വാൻസിലും 34 ദിവസം ഓവർ ഡ്രാഫ്റ്റിലും. പ്രത്യേകിച്ച് ഒരു അപകടവും ഉണ്ടായില്ല. ആരും ഒന്നും അറിഞ്ഞുമില്ല.
അമിതമായി മുടി കൊഴിയുന്നുണ്ടോ? പരിഹാരത്തിന് ഇത് പരീക്ഷിച്ച് നോക്കൂ
3.5%
പലിശയ്ക്ക്
1400
കോടി
രൂപ
വരെ
കിട്ടുന്ന
റിസർവ്വ്
ബാങ്ക്
അഡ്വാൻസ്
എന്തിനു
വേണ്ടെന്നുവയ്ക്കണം?
ഇനി
ഓവർ
ഡ്രാഫ്റ്റിലേക്കു
വീണുപോയാൽ
പരിഭ്രമിക്കേണ്ട
കാര്യമൊന്നും
ഇല്ല.
14
ദിവസത്തിനുള്ളിൽ
പുറത്തുകടക്കാൻ
വലിയ
ബുദ്ധിമുട്ടൊന്നും
ഇല്ല.
ഇങ്ങനത്തെ
ഒരു
അവസ്ഥ
എന്തോ
വലിയ
ഭീകരാവസ്ഥയാണെന്നു
ധരിച്ചുവശായ
മാധ്യമ
പ്രവർത്തകരെക്കുറിച്ച്
എന്തു
പറയാൻ?
സ്വയം
ന്യായീകരിക്കാൻ
ഇപ്പോൾ
കണ്ടെത്തിയിരിക്കുന്ന
ഉപായം
ഇതിനെക്കാൾ
കഷ്ടമാണ്.
ഒരു
മുൻ
മാധ്യമ
പ്രവർത്തകൻ
എഴുതിയ
പോസ്റ്റിനു
നൽകിയിരിക്കുന്ന
ചിത്രം
മുഖ്യമന്ത്രി
പ്രധാനമന്ത്രിയുടെ
കൈ
പിടിച്ചു
നിൽക്കുന്ന
ചിത്രമാണ്.
സഹായത്തിനുള്ള
ദയനീയ
അഭ്യർത്ഥനയിൽ
കേന്ദ്രം
കനിഞ്ഞത്രേ.
സംസ്ഥാനങ്ങൾ
കേന്ദ്രത്തിന്റെ
ദയാദാക്ഷണ്യത്തിൽ
കഴിയുന്നവരാണെന്ന
പൊതുബോധ്യം
ഉണ്ടാക്കാനുള്ള
ശ്രമത്തിന്റെ
ഭാഗമാണ്
ഇത്തരം
വ്യാഖ്യാനങ്ങൾ.
സൗകര്യത്തിനുവേണ്ടി
കൂടുതൽ
നികുതി
പിരിക്കാനുള്ള
അവകാശം
കേന്ദ്രത്തിനാണു
ഭരണഘടനയിൽ
നൽകിയത്.
ഈ
പിരിക്കുന്ന
നികുതിയിൽ
ഒരു
ഭാഗം
സംസ്ഥാനങ്ങൾക്കുള്ളതാണ്.
അത്
എത്രയെന്നു
നിശ്ചയിക്കാൻ
അഞ്ച്
വർഷംതോറും
ധനകാര്യ
കമ്മീഷനെ
നിശ്ചയിക്കുന്നു.
ധനകാര്യ
കമ്മീഷന്റെ
തീർപ്പു
പ്രകാരം
കേരളത്തിനു
കിട്ടേണ്ടുന്ന
അർഹമായ
തുകയാണ്
960
കോടി
രൂപയുടെ
റവന്യു
കമ്മി
ഗ്രാന്റ്.
'ശ്ശെടാ, ഇതെന്തൊക്കെ ഭാവങ്ങളാണ്, കണ്ണാണ് മെയിൻ'; അഹാനയുടെ സൂപ്പർ കൂൾ ഫോട്ടോസ് വൈറൽ
ഫിനാൻസ് കമ്മീഷൻ ഗ്രാന്റ് മുൻകാലങ്ങളിൽ ശമ്പളവുമെല്ലാം കൊടുക്കേണ്ടിവരുന്ന ആദ്യവാരത്തിൽ തന്നെ ലഭിക്കുമായിരുന്നു. എന്നാൽ മോദി അധികാരത്തിൽ വന്നശേഷം ഇത് രണ്ടാംവാരത്തിലേക്കു മാറ്റി. അതുകൊണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും ശമ്പള ആഴ്ച ഒരു തലവേദനയാണ്. നമുക്ക് കിട്ടേണ്ട തുക വൈകിയാണെങ്കിലും വന്നതുകൊണ്ട് ഓവർ ഡ്രാഫ്റ്റിലേക്കുപോലും പോകേണ്ടി വന്നില്ല. ഇനി ഓവർ ഡ്രാഫ്റ്റിൽ ആയാൽപ്പോലും ഈ പണം വരുമ്പോൾ അതിനു പുറത്തുകടക്കും. ഇതിന്റെ പേരിലാണ് കഴിഞ്ഞ ഒരാഴ്ചയായുള്ള കോലാഹലം മുഴുവൻ.
ഗോവയില്‍ കോണ്‍ഗ്രസ് 'തകർന്നു': മുന്‍ മുഖ്യമന്ത്രി കാമത്ത് ഉള്‍പ്പടെ 8 എംഎല്‍എമാർ ബിജെപിയിലേക്ക്
കേരളത്തിന്റെ
ധനകാര്യ
ഞെരുക്കത്തിന്റെ
മുഖ്യകാരണം
കേന്ദ്രത്തിൽ
നിന്ന്
ധനകാര്യ
കമ്മീഷന്റെ
തീർപ്പു
പ്രകാരവും
മറ്റു
മാർഗ്ഗങ്ങൾ
മുഖേനയും
നമുക്ക്
ലഭിക്കുന്ന
ധനസഹായം
മറ്റു
സംസ്ഥാനങ്ങളേക്കാൾ
വളരെ
കുറവാണെന്നതാണ്.
ഇന്ത്യയിലെ
മറ്റു
സംസ്ഥാനങ്ങൾക്കു
ശരാശരി
അവരുടെ
റവന്യു
വരുമാനത്തിന്റെ
50%
കേന്ദ്ര
ധനസഹായമായി
ലഭിക്കുമ്പോൾ
കേരളത്തിനു
ലഭിക്കുന്നത്
30
ശതമാനത്തിൽ
താഴെയാണ്.
ഇതാണ്
കേരളത്തിലെ
ധനകാര്യ
ഞെരുക്കത്തിന്റെ
ഏറ്റവും
പ്രധാനപ്പെട്ട
വശം.
ധനകാര്യ
കമ്മീഷന്റെ
തീർപ്പ്
മാനദണ്ഡങ്ങൾ
പ്രകാരമല്ലേ?
അതിനെ
വിവേചനമെന്ന്
എങ്ങനെ
പറയുമെന്ന
ചോദ്യമാണ്
ചിലർ
ഉയർത്തുക.
അതേ
മാനദണ്ഡങ്ങൾ
നമുക്ക്
അനുയോജ്യമല്ലായെന്നതു
തന്നെയാണു
പ്രശ്നം.
കേന്ദ്രം
തരുന്ന
മൊത്തം
ധനസഹായത്തിന്റെ
60-70
ശതമാനം
വരും
ധനകാര്യ
കമ്മീഷന്റേത്.
ബാക്കി
പദ്ധതി
ധനസഹായവും
കേന്ദ്രത്തിന്റെ
മറ്റു
ഗ്രാന്റുകളാണ്.
ഇവിടെയാണ്
കൊടിയ
വിവേചനം.
'രാവിലെ ചായ,ബിസ്കറ്റ്.. ഉച്ചയ്ക്ക് മീൻകറി ചോറ്; രാഹുലിന്റെ ഭക്ഷണക്രമം ഇങ്ങനെ
ബിജെപി
അധികാരത്തിൽ
വരുന്നതിനുമുമ്പ്
പദ്ധതി
ധനസഹായം
ഗാഡ്ഗിൽ
ഫോർമുലയുടെ
അടിസ്ഥാനത്തിൽ
പ്ലാനിംഗ്
കമ്മീഷനാണ്
വിതരണം
ചെയ്തിരുന്നത്.
മോദി
പ്ലാനിംഗ്
നിർത്തലാക്കി.
പദ്ധതി
തുക
മുഴുവൻ
ധനമന്ത്രിയുടെ
തന്നിഷ്ടപ്രകാരം
കേന്ദ്ര
സർക്കാരിന്റെ
പദ്ധതികളിലും
സംസ്ഥാനങ്ങളിലുമായി
വീതംവയ്ക്കുകയാണ്.
ബിജെപി
സംസ്ഥാനങ്ങൾക്ക്
വാരിക്കോരി
കൊടുക്കുമ്പോൾ
കേരളത്തിനു
നക്കാപ്പിച്ചയാണ്
തരുന്നത്.
ഓരോ
തെരഞ്ഞെടുപ്പിനു
മുമ്പും
ഓരോ
സംസ്ഥാനത്തും
പ്രധാനമന്ത്രി
പോയി
പ്രഖ്യാപിച്ച
പാക്കേജുകളുടെ
വലിപ്പം
നോക്കിയാൽ
മതി
എത്ര
വിവേചനപരമായിട്ടാണ്
കേന്ദ്ര
ധനസഹായം
നൽകുന്നതെന്നു
മനസിലാക്കാൻ.
ഇതൊക്കെ
തുറന്നുകാണിക്കുന്നതിനു
പകരം
ഫിനാൻസ്
കമ്മീഷന്റെ
തീർപ്പു
പ്രകാരം
നമുക്കു
ലഭിക്കുന്ന
അർഹതപ്പെട്ട
ഗ്രാന്റുപോലും
കേന്ദ്രത്തിന്റെ
ഔദാര്യംകൊണ്ടു
ലഭിക്കുന്നതാണെന്ന
പൊതുബോധം
സൃഷ്ടിക്കാൻ
എന്തൊരു
പ്രയത്നമാണ്
ചില
പണ്ഡിതന്മാരും
മാധ്യമ
പ്രവർത്തകരുംകൂടി
ചെയ്തുകൊണ്ടിരിക്കുന്നത്.