പാര്‍ക്കിങിന് കോഴിക്കോട്ട് നയരേഖയൊക്കെ ആയി; എന്താവുമോ എന്തോ...
കോഴിക്കോട്: നഗരത്തില്‍ വര്‍ധിച്ചു വരുന്ന വാഹന പെരുപ്പവും അനധികൃത തെരുവോര പാര്‍ക്കിങും തുടര്‍ന്നുള്ള ഗതാഗത പ്രശ്‌നങ്ങളും കുറയ്ക്കുന്നതിന് പാര്‍ക്കിങ് നയരേഖ തയ്യാറായി. നയരേഖയുടെ പ്രകാശനം ജനുവരി 6ന് ഉച്ചയ്ക്ക് 2.30ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ.കെ.ടി. ജലീല്‍ നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നയരേഖ ഏറ്റുവാങ്ങും.
നിങ്ങളുടെ
കാശ്
മേടിച്ച്
നടത്തുന്നതല്ല
ഡബ്ല്യൂസിസി..
ഓഡിറ്റിംഗ്
വേണ്ട..
പാവാട
വിളിക്കാരോട്
ആർജെ
സലിം
ഹോട്ടല്‍
മലബാര്‍
പാലസില്‍
നടക്കുന്ന
ചടങ്ങില്‍
ഡോ.എം.കെ.മുനീര്‍
അധ്യക്ഷത
വഹിക്കും.
എ.പ്രദീപ്
കുമാര്‍
എം.എല്‍.എ,
നഗരകാര്യ
സ്റ്റാന്‍ഡിങ്
കമ്മിറ്റി
ചെയര്‍മാന്‍
എം.സി.അനില്‍
കുമാര്‍,
മുഖ്യ
നഗരാസൂത്രകന്‍
കെ.
രമണന്‍,
കോര്‍പ്പറേഷന്‍
സെക്രട്ടറി
മൃണ്‍മയി
ജോഷി
തുടങ്ങിയവര്‍
പങ്കെടുക്കും.
നഗരത്തില്‍
വഴി
തടസപ്പെടുത്തിയുള്ള
പാര്‍ക്കിങ്
പ്രകാശനത്തോടനുബന്ധിച്ച്
പാര്‍ക്കിങ്
നയരേഖ
പരിശീലന
പരിപാടി
സംഘടിപ്പിക്കും.
രാവിലെ
9.30ന്
ഹോട്ടല്‍
മലബാര്‍
പാലസില്‍
നടക്കുന്ന
പരിപാടിയില്‍
അസിസ്റ്റന്റ്
ടൗണ്‍
പ്ലാനര്‍
പ്രീജ
പത്മനാഭന്‍
നയരേഖ
അവതരിപ്പിക്കും.
തുടര്‍്
സ്മാര്‍ട്ട്
മൊബിലിറ്റിയെ
കുറിച്ച്
എന്‍.ഐ.ടി
കോഴിക്കോട്
അസോസിയേറ്റ്
പ്രൊഫസര്‍
ഡോ.പി.പി.
അനില്‍
കുമാര്‍
നയിക്കു
ക്ലാസും
ചര്‍ച്ചയും
ഉണ്ടായിരിക്കും.