നാദാപുരം കത്തിക്കുത്ത് പ്രതി റിമാണ്ടിൽ പത്ത് പേർക്കെതിരെ കേസ്
നാദാപുരം: കുടിപ്പകയെ തുടർന്ന് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വരുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി റിമാണ്ടിൽ .വളയം സ്വദേശി നാമത്ത് സിറാജ് (19) നെയാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് റിമാണ്ട് ചെയ്തത്.
സംഭവത്തോടനുബന്ധിച്ച് സിറാജ് ഉൾപ്പെടെ 10 പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.നാദാപുരം അരായാക്കൂൽ റോഡിൽ വെച്ചാണ് പറയം കണ്ടി സുഹൈൽ (19), താഴെ കണ്ടി റമീസ് (19) എന്നിവർക്ക് കത്തിക്കുത്തേറ്റത്.

നേരത്തെയുള്ള കുടിപ്പകയെ തുടർന്ന് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വരുന്നതിനിടെ സിറാജുമായുണ്ടായ വാക്കേറ്റമാണ് കത്തി കുത്തിൽ കലാശിച്ചത്.സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.അക്രമസംഭവങ്ങൾക്ക് ശേഷം നിസാര പരിക്കേറ്റ് ആശുപത്രിയിലെത്തി മുങ്ങിയവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ സംഖം പ്രാപിച്ച് വരികയാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications