പിണറായിയുടെ ആവശ്യം; ലാവ്ലിന് കേസ് വിഭജിച്ചു

ലാവ്ലിന് കേസ് നീണ്ടു പോവുമ്പോള്‍ അത് തന്റെ രാഷ്ട്രീയ ജീവിതത്തിനും വ്യക്തി ജീവിതത്തിനും മേല്‍ കരി നിഴല്‍വീഴ്ത്തുന്ന സാഹചര്യത്തിലാണ് പിണറായി കേസ് നടപടി വേഗത്തിലാവണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
കുറ്റപത്രം സമര്‍പ്പിച്ച് വര്‍ഷങ്ങളായിട്ടും പ്രതികളായ കമ്പനി പ്രതിനിധിയെയും മുന്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രിന്റലിനെയും നിയമത്തിനു മമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രതികളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇവര്‍ക്കെതിരെ മറ്റൊരു കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്നും അത് പ്രതികളുടെ മൗലികാവകാശമാണെന്നും അറിയിച്ചു.
കേസില്‍ പ്രതിയല്ലാതിരുന്ന തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സിബിഐയെ സ്വാധീനിച്ച് കേസില്‍ ഉള്‍പ്പെടുത്തിയതാണെന്ന് പിണറായി ആരോപിച്ചു.
-
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications