ചോദ്യപ്പേപ്പര്‍ കേസില്‍ ജോസഫ് മാഷ് കുറ്റവിമുക്തന്‍
കൊച്ചി: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപന് പ്രൊഫ. ടിജെ ജോസഫിനെ കോടതി കുറ്റ വിമുക്തനാക്കി. മതവികാരത്തെ വ്രണപ്പെടുത്ത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ഉണ്ടായ ആരോപണം. ഈ പ്രശ്നത്തില്‍ അക്രമി സംഘം പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവം നടന്നിരുന്നു.
ന്യൂമാന്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ ഭാഗമാക്കിയ ചോദ്പ്പേപ്പറിലെ ഒരു ചോദ്യമാണ് വിവീദമായത്. പിടി കുഞ്ഞുമുഹമ്മദിന്റെ ഒരു ലേഖനത്തില്‍ നിന്നെടുത്ത സംഭാഷണത്തില്‍ ഭ്രാന്തന് എന്ന കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേര് നല്‍കിയതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.

കോളേജില്‍ പരീക്ഷ നടത്തി ആറ് മാസം കഴിഞ്ഞപ്പോഴാണ് പ്രൊഫ. ജോസഫിനെതിരെ ആക്രമണം ഉണ്ടായത്. വീട്ടിലെത്തിയ അക്രമി സംഘം ഇദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടി മാറ്റുകയായിരുന്നു. മതത്തെ അവഹേളിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൈപ്പത്തി അറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് ന്യൂ മാന്‍ കോളേജ് മാനേജ്മെന്റ് ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
തൊടുപുഴ സിജെഎം കോടതിയാണ് ഇപ്പോള്‍ പ്രൊഫ. ജോസഫിനെ കുറ്റവിമുക്തനാക്കിയത്. ചോദ്യപ്പേപ്പറില്‍ മതവികാരം വ്രണപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്ന ആരോപണത്തിന്റെ പേരിലാണ് പ്രൊഫസര്‍ക്ക് ജോലി നഷ്ടപ്പെട്ടതും, കൈപ്പത്തി നഷ്ടപ്പെട്ടതും. എന്നാല്‍ ഈ സംഭവത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരിക്കുകയാണ് ഇപ്പോള്‍. കൈവെട്ട് കേസില്‍ ഇപ്പോഴും വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
head
ചോദ്യപ്പേപ്പര്‍ കേസില്‍ ജോസഫ് മാഷ് കുറ്റവിമുക്തന്‍
short head
ചോദ്യപ്പേപ്പര്‍ കേസില്‍ ജോസഫ് മാഷ് കുറ്റവിമുക്തന്‍
കൊച്ചി: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപന് പ്രൊഫ. ടിജെ ജോസഫിനെ കോടതി കുറ്റ വിമുക്തനാക്കി. മതവികാരത്തെ വ്രണപ്പെടുത്ത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ഉണ്ടായ ആരോപണം. ഈ പ്രശ്നത്തില്‍ അക്രമി സംഘം പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവം നടന്നിരുന്നു.
ന്
യൂമാന് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ ഭാഗമാക്കിയ ചോദ്പ്പേപ്പറിലെ ഒരു ചോദ്യമാണ് വിവീദമായത്. പിടി കുഞ്ഞുമുഹമ്മദിന്റെ ഒരു ലേഖനത്തില്‍ നിന്നെടുത്ത സംഭാഷണത്തില്‍ ഭ്രാന്തന് എന്ന കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേര് നല്‍കിയതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.
കോളേജില്‍ പരീക്ഷ നടത്തി ആറ് മാസം കഴിഞ്ഞപ്പോഴാണ് പ്രൊഫ. ജോസഫിനെതിരെ ആക്രമണം ഉണ്ടായത്. വീട്ടിലെത്തിയ അക്രമി സംഘം ഇദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടി മാറ്റുകയായിരുന്നു. മതത്തെ അവഹേളിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൈപ്പത്തി അറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് ന്യൂ മാന്‍ കോളേജ് മാനേജ്മെന്റ് ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
തൊടുപുഴ സിജെഎം കോടതിയാണ് ഇപ്പോള്‍ പ്രൊഫ. ജോസഫിനെ കുറ്റവിമുക്തനാക്കിയത്. ചോദ്യപ്പേപ്പറില്‍ മതവികാരം വ്രണപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്ന ആരോപണത്തിന്റെ പേരിലാണ് പ്രൊഫസര്‍ക്ക് ജോലി നഷ്ടപ്പെട്ടതും, കൈപ്പത്തി നഷ്ടപ്പെട്ടതും. എന്നാല്‍ ഈ സംഭവത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരിക്കുകയാണ് ഇപ്പോള്‍. കൈവെട്ട് കേസില്‍ ഇപ്പോഴും വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications