ചോദ്യപ്പേപ്പര്‍ കേസില്‍ ജോസഫ് മാഷ് കുറ്റവിമുക്തന്‍
കൊച്ചി: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപന് പ്രൊഫ. ടിജെ ജോസഫിനെ കോടതി കുറ്റ വിമുക്തനാക്കി. മതവികാരത്തെ വ്രണപ്പെടുത്ത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ഉണ്ടായ ആരോപണം. ഈ പ്രശ്നത്തില്‍ അക്രമി സംഘം പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവം നടന്നിരുന്നു.
ന്യൂമാന്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ ഭാഗമാക്കിയ ചോദ്പ്പേപ്പറിലെ ഒരു ചോദ്യമാണ് വിവീദമായത്. പിടി കുഞ്ഞുമുഹമ്മദിന്റെ ഒരു ലേഖനത്തില്‍ നിന്നെടുത്ത സംഭാഷണത്തില്‍ ഭ്രാന്തന് എന്ന കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേര് നല്‍കിയതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.

കോളേജില്‍ പരീക്ഷ നടത്തി ആറ് മാസം കഴിഞ്ഞപ്പോഴാണ് പ്രൊഫ. ജോസഫിനെതിരെ ആക്രമണം ഉണ്ടായത്. വീട്ടിലെത്തിയ അക്രമി സംഘം ഇദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടി മാറ്റുകയായിരുന്നു. മതത്തെ അവഹേളിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൈപ്പത്തി അറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് ന്യൂ മാന്‍ കോളേജ് മാനേജ്മെന്റ് ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
തൊടുപുഴ സിജെഎം കോടതിയാണ് ഇപ്പോള്‍ പ്രൊഫ. ജോസഫിനെ കുറ്റവിമുക്തനാക്കിയത്. ചോദ്യപ്പേപ്പറില്‍ മതവികാരം വ്രണപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്ന ആരോപണത്തിന്റെ പേരിലാണ് പ്രൊഫസര്‍ക്ക് ജോലി നഷ്ടപ്പെട്ടതും, കൈപ്പത്തി നഷ്ടപ്പെട്ടതും. എന്നാല്‍ ഈ സംഭവത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരിക്കുകയാണ് ഇപ്പോള്‍. കൈവെട്ട് കേസില്‍ ഇപ്പോഴും വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
head
ചോദ്യപ്പേപ്പര്‍ കേസില്‍ ജോസഫ് മാഷ് കുറ്റവിമുക്തന്‍
short head
ചോദ്യപ്പേപ്പര്‍ കേസില്‍ ജോസഫ് മാഷ് കുറ്റവിമുക്തന്‍
കൊച്ചി: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപന് പ്രൊഫ. ടിജെ ജോസഫിനെ കോടതി കുറ്റ വിമുക്തനാക്കി. മതവികാരത്തെ വ്രണപ്പെടുത്ത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ഉണ്ടായ ആരോപണം. ഈ പ്രശ്നത്തില്‍ അക്രമി സംഘം പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവം നടന്നിരുന്നു.
ന്
യൂമാന് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ ഭാഗമാക്കിയ ചോദ്പ്പേപ്പറിലെ ഒരു ചോദ്യമാണ് വിവീദമായത്. പിടി കുഞ്ഞുമുഹമ്മദിന്റെ ഒരു ലേഖനത്തില്‍ നിന്നെടുത്ത സംഭാഷണത്തില്‍ ഭ്രാന്തന് എന്ന കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേര് നല്‍കിയതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.
കോളേജില്‍ പരീക്ഷ നടത്തി ആറ് മാസം കഴിഞ്ഞപ്പോഴാണ് പ്രൊഫ. ജോസഫിനെതിരെ ആക്രമണം ഉണ്ടായത്. വീട്ടിലെത്തിയ അക്രമി സംഘം ഇദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടി മാറ്റുകയായിരുന്നു. മതത്തെ അവഹേളിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൈപ്പത്തി അറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് ന്യൂ മാന്‍ കോളേജ് മാനേജ്മെന്റ് ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
തൊടുപുഴ സിജെഎം കോടതിയാണ് ഇപ്പോള്‍ പ്രൊഫ. ജോസഫിനെ കുറ്റവിമുക്തനാക്കിയത്. ചോദ്യപ്പേപ്പറില്‍ മതവികാരം വ്രണപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്ന ആരോപണത്തിന്റെ പേരിലാണ് പ്രൊഫസര്‍ക്ക് ജോലി നഷ്ടപ്പെട്ടതും, കൈപ്പത്തി നഷ്ടപ്പെട്ടതും. എന്നാല്‍ ഈ സംഭവത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരിക്കുകയാണ് ഇപ്പോള്‍. കൈവെട്ട് കേസില്‍ ഇപ്പോഴും വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications