വി എസിനെ വെറുതെ വിടരുതെന്ന്...നടപടി വേണം, ആവശ്യമുന്നയിച്ചത് ഇവര്‍?
വിഎസിനെ താക്കീത് നല്കി വിട്ടത് ശരിയായില്ലെന്നും കടുത്ത നടപടി ആവശ്യമായിരുന്നുവെന്നും ചില നേതാക്കള്‍ സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടു
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരേ കടുത്ത നടപടി എടുക്കണമെന്ന് സംസ്ഥാന സമിതിയില്‍ ആവശ്യമുയര്‍ന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ച വിഎസിനെതിരേ നടപടി വേണമെന്ന് എം വി ജയരാജന്, പി ജയരാജന്, കോലിയക്കോട് കൃഷ്ണന് നായര്‍ എന്നിവരാണ് ആവശ്യപ്പെട്ടത്.

സംസ്ഥാന സമിതി യോഗത്തില്‍ അച്ചക്കലംഘന വിഷയത്തില്‍ വിഎസിനെതിരേ കേന്ദ്ര കമ്മിറ്റി സ്വീകരിച്ച തീരുമാനം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള റിപോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്ര കമ്മിറ്റി എടുത്ത തീരുമാനം അംഗീകരിക്കുന്നതായി എം വി ജയരാജന്, പി ജയരാജന്, കോലിയക്കോട് കൃഷ്ണന് നായര്‍ എന്നിവര്‍ വ്യക്തമാക്കി.

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ വച്ച് ഇറങ്ങിപ്പോയതിനെതിരേയാണ് മുതിര്‍ന്ന നേതാക്കള്‍ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. അച്ചടക്കലംഘനം നടത്തിയ വിഎസിനെ കേന്ദ്ര കമ്മിറ്റി താക്കീത് ചെയ്ത് വിടുകയായിരുന്നു.
-
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
യുവരക്തവും പ്രമുഖരും; നിയമസഭാ പോരാട്ടത്തിന് സിപിഎം പട്ടിക റെഡി! ആരൊക്കെ എവിടെയൊക്കെ? -
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന്









Click it and Unblock the Notifications