വാളകം: അന്വേഷണം തീവ്രവാദസംഘടനകളിലേയ്ക്ക്

വാളകത്തെ അധ്യാപകനെ ആക്രമിച്ചതിന് സമാനമായ രീതിയില്‍ 2006ല്‍ കോവളത്ത് ഒരു മധ്യവയസ്കനും ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ഒരു മുസ്ലീം തീവ്രവാദ സംഘടനയാണെന്ന് പോലീസ് സംശയിച്ചിരുന്നു. കൃഷ്ണകുമാറിനെ ആക്രമിച്ചതു പോലെ മലദ്വാരത്തില്‍ കമ്പിപ്പാര കയറ്റിയ ശേഷം മധ്യവയസ്കനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിയ്ക്കുകയായിരുന്നു.എന്നാല്‍ തെളിവുകളുടെ അഭാവം മുന്നോട്ടുള്ള അന്വേഷണത്തെ തടസ്സപ്പെടുത്തി.
വാളകം സംഭവം നടന്നതിന് നാലുദിവസം മുന്‍പ് അധ്യാപകന് കടയ്ക്കലില്‍ എത്തിയിരുന്നുവെന്ന് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമായിരുന്നു. കടയ്ക്കല്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഒരു തീവ്രവാദ സംഘടന അധ്യാപകനെ നോട്ടമിട്ടതായി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. അധ്യാപകന് കടയ്ക്കലില്‍ പോയിട്ടില്ലെന്ന് ആവര്‍ത്തിയ്ക്കുന്നതും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുന്നതും അന്വേഷണ സംഘത്തിന്റെ സംശയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications