തത്തയെ പിടിച്ചുകൊടുക്കാമോ, ടെക്കി 10000 രൂപ തരും!
ബെംഗളൂരു: കാണാതായ പട്ടിക്കുട്ടികളെ കണ്ടെത്തിത്തന്നാല്‍ പാരിതോഷികം തരാം എന്ന പരസ്യം ബെഗളൂരുവില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ കാണാതായ തത്തയ്ക്ക് വേണ്ടിയുള്ള പരസ്യം അങ്ങനെയല്ല. തത്തയെ പിടിച്ചുതരുന്നവര്‍ക്ക് 10000 രൂപ സമ്മാനം തരാം എന്നാണ് ടെക്കിയുടെ വാഗ്ദാനം. വെറുമൊരു തത്തയാണ് കഥയിലെ നായകനെന്ന് കരുതരുതേ, മണിമണി പോലെ സംസാരിക്കും ഈ തത്ത.
എല്‍ ജി രാജേന്ദ്ര പ്രസാദ് എന്ന സോഫ്റ്റ്വെയര് എഞ്ചിനീയറാണ് തന്റെ കാണാതായ തത്തയ്ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങിയിരിക്കുന്നത്. പ്രമുഖ ഐ ടി കമ്പനിയില്‍ നിന്നും രാജിവെച്ച ഇയാള്‍ സ്വന്തമായി കമ്പനി തുടങ്ങാന്‍ പദ്ധതിയിടുകയാണ്. സോഫ്റ്റ്വെയര് എഞ്ചിനീയര്‍ മാത്രമല്ല, പക്ഷിസ്നേഹി കൂടിയാണ് രാജേന്ദ്ര പ്രസാദ്. 22 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ഈ ആഫ്രിക്കന്‍ േ്രഗ പാരറ്റ് ഇയാളുടെ കൈവശം എത്തിയത്.

ബേബി എന്നാണ് ഇയാള്‍ തത്തയെ വിളിച്ചിരുന്നതത്രെ. വിളിക്കുക മാത്രമല്ല, സ്വന്തം കുഞ്ഞിനെപ്പോലെയാണ് താന്‍ തത്തയെ നോക്കിയിരുന്നത് എന്നും ഇയാള്‍ പറഞ്ഞു. കുട്ടികളെപ്പോലെയാണ് ഭക്ഷണവും മറ്റും കൊടുത്തിരുന്നത്. തിന്നാന്‍ മടിച്ചാല്‍ കൈ കൊണ്ട് വാരിക്കൊടുക്കും. എന്റെ കൈയിലാണ് അത് വളര്‍ന്നത്. ഇപ്പോള്‍ അത് വീട്ടില്‍ ഇല്ലാതെ സങ്കടമാണ്. അത് ഭക്ഷണം കഴിച്ചോ എന്നാണെന്റെ പ്രയാസം.
പുതുതായി ജോലിക്കെത്തിയ പെണ്‍കുട്ടി അബദ്ധത്തില്‍ വാതില്‍ തുറന്നപ്പോള്‍ തത്ത പറന്നുപോകുകയായിരുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബുദ്ധിശാലിയായ പക്ഷിയാണ് ഇതെന്നും രാജേന്ദ്ര പ്രസാദ് പറയുന്നു. ഹലോ ഹൗ ആര് യു, ബേബി, കം, ജാക്കി തുടങ്ങിയ വാക്കുകളും തത്ത മനോഹരമായി പറയുമായിരുന്നു. അതിനെ കണ്ടുപിടിച്ചു തരുന്നവര്‍ക്ക് 10000 രൂപ വരെ കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications